സൗദി അറേബ്യ: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ യമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പുതിയ നിർദേശം മുന്നോട്ട് വച്ചു.ഐക്യരാഷ്ട്ര
ആറു വർഷത്തോളമായി തുടരുന്ന യെമൻ യുദ്ധം സൃഷ്ടിച്ച കെടുതികൾ വലുതാണ്. ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം സൻആയിൽ അധികാരം പിടിച്ചതോടെ
സൗദി അറേബ്യ: സൗദിയുടെ യുദ്ധ വിമാനം യെമനിലെ വിമതരായ ഹൂതികള്‍ വെടിവെച്ചിട്ടതിന് പിന്നാലെ സൗദി അറേബ്യയുടെ നേതൃത്വത്തലുള്ള സഖ്യസേന യെമനില്‍
തെക്കന്‍ യമന്‍ വിഭജനവാദികളും യമന്‍ ഭരണകൂടവും ചൊവ്വാഴ്ച സമാധാന കരാര്‍ ഒപ്പു വെക്കും. സൌദി മധ്യസ്ഥതയില്‍ നേരത്തെ നടത്തിയ കൂടിക്കാഴ്ചയുടെ
വാഷിംങ്ടണ്‍: സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് യെമനിലെ ഹൂതി വിമതര്‍. സൗദിയിലെ ഡ്രോണ്‍ ആക്രമണത്തിന്റെ പേരില്‍ ഇറാനും അമേരിക്കയ്ക്കും
റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായിവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള
സന : യമനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളോ, ആളപായങ്ങളോ റിപ്പോര്‍ട്ട്
സനാ: യെമനില്‍ ആശുപത്രിക്കു നേരെ വ്യോമാക്രമണം. നാലു കുട്ടികളുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. സാദാ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ മാറി
യമനിലെ ഹുദൈദയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സൗദി സഖ്യസേന. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായ കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടയുതിര്‍ത്തിരുന്നു.
യമനിലെ വെടിനിര്‍ത്തല്‍ കരാര്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും. ഹുദൈദയില്‍ വെടിനിര്‍ത്തല്‍ ഈ മാസം 18 മുതല്‍ തുടങ്ങണമെന്നാണ് യു.എന്‍ അഭ്യര്‍ഥന.