
ഡൽഹി: യുക്രൈൻ- റഷ്യ സംഘർഷം ആഗോളതലത്തിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലുമായി ചർച്ചനടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി
ഡൽഹി: യുക്രൈൻ- റഷ്യ സംഘർഷം ആഗോളതലത്തിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലുമായി ചർച്ചനടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി
കിന്‍ഷാസ: ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു എട്ട് പേര്‍ മരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍
ജനീവ: റഷ്യയുടെ സൈനിക നടപടി തുടങ്ങി ഒരുമാസം പിന്നിടുമ്പോള്‍ യുക്രെയ്നില്‍ പകുതിയോളം കുട്ടികളും കുടിയിറക്കപ്പെട്ടെന്ന് യുഎന്‍. യുക്രെയ്നിലെ 75 ലക്ഷം
മോസ്‌കോ: റഷ്യയുടെ അധിനിവേശം കാരണം പത്ത് ദശലക്ഷം ആളുകള്‍ യുക്രൈനിലെ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. യുക്രൈന്റെ
ലീവിവ്: യുക്രൈനില്‍ നിന്ന് നാടുവിട്ടവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞെന്ന് ഐക്യരാഷ്ട്രസഭ. ഇതില്‍ പകുതിയിലേറെപ്പേരെയും സ്വീകരിച്ചത് പോളണ്ടാണ്. നാടുവിട്ടവരില്‍ ഒരുലക്ഷത്തിലേറെയും
ന്യൂയോര്‍ക്ക്: ആണവനിലയങ്ങളിലെ ആക്രമണങ്ങളെ ചൊല്ലി ഐക്യരാഷ്ട്ര സഭയില്‍ റഷ്യയും യുക്രൈനും നേര്‍ക്കുനേര്‍. റഷ്യയുടേത് ആണവ ഭീകരവാദമെന്ന് യുക്രൈന്‍ ആരോപിച്ചു. റഷ്യന്‍
യുക്രൈന്‍ സൈന്യം ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റഷ്യന്‍ വാദം ഇന്ത്യന്‍ വിദേശകാര്യ വക്താവ് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത്തരമൊരു റിപ്പോര്‍ട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇക്കാര്യത്തില്‍
ന്യൂയോര്‍ക്ക്: യുക്രൈനിലെ സൈനിക ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ പ്രമേയം പാസ്സാക്കി. പ്രമേയത്തെ 141 രാജ്യങ്ങള്‍ അനുകൂലിച്ചു. അഞ്ചു രാജ്യങ്ങള്‍
റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ക്ക് നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. റഷ്യക്കെതിരെയുള്ള യു.എന്‍ പൊതുസഭയിലെ പ്രമേയത്തെയും അദ്ദേഹം പ്രശംസിച്ചു. അനുകൂല
ന്യൂയോര്‍ക്ക്: യുക്രൈനിലെ സൈനിക നീക്കത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം. പ്രമേയത്തെ 141 രാജ്യങ്ങള്‍ അനുകൂലിച്ചു. അഞ്ച്