കൈവിട്ട ഒരു കളിക്ക് തന്നെയാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തിലും നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എന്‍ രവീന്ദ്രനെ
തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളെ പരമാവധി പരാജയപ്പെടുത്താന്‍ ആര്‍.എസ്.എസ് പദ്ധതി. ലക്ഷ്യം, നിയമസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി. ഏറ്റവും കൂടുതല്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കാന്‍ ആവശ്യമായ നിലപാട് സ്വീകരിക്കാന്‍ ആര്‍.എസ്.എസ് നിര്‍ദേശം. സംഘപരിവാര്‍ അണികള്‍ക്കാണ് ഇത്തരമൊരു നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ വെല്‍ഫയര്‍ പാര്‍ട്ടി സഹകരണത്തില്‍ യുഡിഎഫിനു താക്കീത് നല്‍കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. എല്ലാവരുമായും ആലോചിച്ചു
തദ്ദേശ തിരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ്സുകള്‍ക്കും നിര്‍ണ്ണായകം. തിരിച്ചടി നേരിടുന്ന വിഭാഗത്തിന് നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടി വരും. ചെമ്പടയുടെ
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കേരള കോണ്‍ഗ്രസ്സ് നേതാക്കളായ പി.ജെ ജോസഫിനും ജോസ്.കെ മാണിക്കും അതി നിര്‍ണ്ണായകമാകും. യു.ഡി.എഫില്‍ നിന്നും പുറത്താക്കപ്പെട്ട
പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾ തന്ത്രപരമായി ഉപയോഗപ്പെടുത്തി ഇടതുപക്ഷം. ലൈഫ് മിഷന് പുറമെ കിഫ്ബിയുടെ നേട്ടങ്ങളും തിരഞ്ഞെടുപ്പ് വിഷയമാകുന്നു.(വീഡിയോ കാണുക)
ശത്രുക്കള്‍ ‘തൊടുത്ത് വിടുന്ന ആയുധം തന്നെ ഉപയോഗിച്ച് തിരിച്ചടിക്കുന്നത് ഇടതുപക്ഷത്തിന്റെ പുതിയ രീതിയാണ്. അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള മറുപടിയില്‍ കേരളം
ഉദ്യോഗസ്ഥര്‍ക്കിടയിലെ പ്രതിപക്ഷത്തിന്റെ ചാരന്‍മാരെ കണ്ടെത്താന്‍ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് നീക്കം
മലപ്പുറം: കിഫ്ബി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എംപി. വികസനത്തിന് തടസം നില്‍ക്കേണ്ട എന്നു കരുതിയാണ് തുടക്കത്തില്‍