കേരളത്തിൻ്റെ രാഷ്ട്രീയ മനസ്സ്, തദ്ദേശ തിരഞ്ഞെടുപ്പിലൂടെ പുറത്ത് വരാനിരിക്കെ, അന്തിമ പോരാട്ട ചിത്രം വ്യക്തമായി. 8000 വാർഡുകളിൽ വിജയം ലക്ഷ്യമിടുന്ന
തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ അവകാശവാദം ഉന്നയിക്കുന്ന പാർട്ടിയാണ് ബി.ജെ.പി, ഇതിൽ പ്രധാനം ഭരണ സിരാകേന്ദ്രമായ, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കുമെന്നതാണ്.ഈ
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം നേടാനാവുമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടകരയിലും
നിയമസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സമുദായ സംഘടനാ നേതാക്കള്‍ ‘മാളത്തില്‍’ നിന്നും തലപൊക്കുന്നു. ലക്ഷ്യം പഴയ പ്രതാപകാലം. സീറ്റ് മോഹികളായ
പിണറായി ഭരണമേറ്റതോടെ മാളത്തില്‍ ഒളിച്ച സാമുദായിക സംഘടന നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും സജീവമാകുന്നു. പ്രതിപക്ഷത്തെ സ്ഥാനാര്‍ത്ഥി മോഹികളാണ്
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലാണെന്നും യുഡിഎഫ് ചിത്രത്തിലില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയതലത്തിലെ
ബാര്‍ കോഴ കേസില്‍ രമേശ് ചെന്നിത്തല പ്രതിരോധത്തിലായതോടെ കരുക്കള്‍ നീക്കി കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം. ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തിന് വലിയ
കേരളത്തില്‍ തിരിച്ചു വരവിനുള്ള സാധ്യത കുറയുന്നതായി കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. യു.ഡി.എഫ് നേതാക്കള്‍ കൂട്ടത്തോടെ കേസുകളില്‍പ്പെടുന്നത് തിരിച്ചടിക്കുമെന്ന് ഉന്നത നേതാക്കള്‍.
കേരളത്തില്‍ യു.ഡി.എഫിന് ഭരണം ലഭിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് തന്നെ ആശങ്ക. കേന്ദ്ര ഏജന്‍സികളും സംസ്ഥാന സര്‍ക്കാറും തമ്മില്‍
മുഖ്യമന്തി പിണറായി വിജയനെ ചോദ്യം ചെയ്ത് സര്‍ക്കാറില്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ആഞ്ഞടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍. രാഷ്ട്രീയ അജണ്ട