കോവിഡ് ബാധ ഉണ്ടെന്ന് വ്യക്തമായിട്ടും ,അബുദാബിയില്‍ നിന്നും എങ്ങനെ അവര്‍, കേരളത്തിലെത്തി ? ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് കേന്ദ്ര
കോവിഡ് ഭീഷണി കേരളത്തിൽ അതിരൂക്ഷം, സമൂഹ വ്യാപന ഭീഷണി സംശയിച്ച് ആരോഗ്യ പ്രവർത്തകർ, പിടി വിട്ടാൽ എല്ലാ പ്രതിരോധവും പാളും.
അതീവ ഗുരുതരമായ അവസ്ഥയെയാണ് കേരളവും ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. അനുസരണക്കേടിന്റെ പരിണിത ഫലം, നാട് ഒന്നാകെയാണ് അനുഭവിക്കേണ്ടി വരുന്നത്. ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍
വാളയാറില്‍ പാസില്ലാതെ വരുന്നവരെ കടത്തിവടണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് എം.എല്‍എമാരും എംപിമാരും ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദ്ദേശം വന്നതിന് പിന്നാലെ
വാളയാറിൽ വൈറസിൽ രാഷ്ട്രീയം കളിച്ച പ്രതിപക്ഷ എം.പിമാരും എം.എൽ.എമാരും കോവിഡ് ഭീതിയിൽ, സാമൂഹിക അകലം പാലിച്ചില്ലങ്കിൽ ‘പണി’ പാളും
സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ ആദ്യം ‘കയ്ക്കും’ പിന്നെയാണ് മധുരിക്കുക. ഇക്കാര്യമിപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും മനസ്സിലായി കാണും. കോവിഡ് പ്രതിരോധ
കൊച്ചിയിൽ പറന്നിറങ്ങിയ പൊലീസ് ഹെലികോപ്റ്റർ തകർത്തത്, യു.ഡി.എഫ് ആരോപണത്തിന്റെ പോർമുനയെ,
‘കാള പെറ്റു എന്ന കേട്ട മാത്രയില്‍ കയറെടുത്തവരെല്ലാം’ ചമ്മിപോയ ദിവസമാണ് മെയ് 9. വാടകക്കെടുത്ത പൊലീസിന്റെ ഹെലികോപ്റ്റര്‍, ‘പിടയ്ക്കുന്ന’ ഹൃദയവുമായി
ഇല്ലായ്മയിൽ നിന്നും വന്ന് ജനപ്രതിനിധിയായാൽ വന്ന വഴി മറക്കുന്നവർ കണ്ടു പഠിക്കണം സീതാക്കയെ. ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹം.
ഇല്ലായ്മയില്‍ നിന്നും വന്ന് ജനപ്രതിനിധിയായി, സൗഭാഗ്യങ്ങളും, ആഢംഭരങ്ങളും വെട്ടിപ്പിടിക്കാന്‍ മത്സരിക്കുന്നവരറിയണം, കഴിഞ്ഞ നാല്‍പ്പതിലധികം ദിവസമായി പുഴയും മലയും കൊടുംകാടും താണ്ടി,