തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിന്റെയും രണ്ടില ചിഹ്നത്തിന്റെയും അവകാശം ജോസ്.കെ.മാണി വിഭാഗത്തിനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതോടെ ജോസ്.കെ.മാണി പക്ഷത്തെ യുഡിഎഫില്‍
തലസ്ഥാന ജില്ലയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിക്കൂട്ടിലായി കോൺഗ്രസ്സ് നേതൃത്വം. യു.ഡി.എഫ് വിജയ സാധ്യതയെ ബാധിക്കുമെന്നും നേതാക്കൾക്ക് ആശങ്ക.
തലസ്ഥാന ജില്ലയിലെ രാഷ്ട്രീയ കൊലപാതകത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം പ്രതിക്കൂട്ടില്‍.മുന്‍ മന്ത്രിയും എം.പിയുമായ അടൂര്‍ പ്രകാശാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. കൊലപാതകത്തിനു ശേഷം പ്രതികള്‍,
ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സ് യു.ഡി.എഫിന്റെ ‘കുഴി’ കുഴിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തോടെ ജോസ് കെ മാണി വിഭാഗം കരുത്തരായി.
രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ്സുകാരെ സംബന്ധിച്ച് വെറുമൊരു അടയാളമല്ല, വികാരം കൂടിയാണ്. വോട്ടര്‍മാരുടെ മനസ്സില്‍ പതിഞ്ഞ ഈ ചിഹ്നത്തിനു പകരം
നിയമസഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എ.കെ ആന്റണിയും തന്ത്രപരമായ നീക്കത്തില്‍. തന്റെ വിശ്വസ്തരായ മുല്ലപ്പള്ളി രാമചന്ദ്രനെയും വി.എം സുധിരനെയും എം.എം ഹസ്സനെയും
മുന്‍ പൊലീസ് മന്ത്രിയായ ചെന്നിത്തലയ്ക്ക് സാമാന്യബുദ്ധി പോലും നഷ്ടമായോ ? സി.ഐ.ഡി ചമഞ്ഞത് പ്രതിപക്ഷ നേതാവ് കസേര അപ്രസക്തമാകുന്നതില്‍ വിളറി
ഏത് രാഷ്ട്രീയ നേതാക്കളായാലും സാമാന്യം ഒരു ബോധമൊക്കെ വേണം. അത് ഇല്ലാത്തവര്‍ ജനനേതാക്കളാകാന്‍ യോഗ്യരല്ല. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് ആരാണ്
തിരുവനന്തപുരം: പ്രതിപക്ഷത്തിന് മരണ വ്യാപാരികള്‍ എന്ന ലേബല്‍ ചാര്‍ത്തി കൊടുക്കാതെ വഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കോവിഡ് വ്യാപന സമയത്താണ്
കൊച്ചി: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ ഡിജിപി അന്വേഷണം മാത്രം പോരെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തന്ത്ര