പാലക്കാട്: പാലക്കാട് ധോണിയില്‍ പുലിയിറങ്ങിയതായി സംശയം. ചേറ്റില്‍വെട്ടിയ ക്ഷേത്രത്തിന് സമീപം പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. സ്ഥലത്ത് ആര്‍ആര്‍ടി സംഘം എത്തി പരിശോധന
വയനാട്: വാകേരിയില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവക്കായുളള തെരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു. പ്രജീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ മൂടക്കൊല്ലിയിലാണ്
കല്പറ്റ: സുല്‍ത്താന്‍ബത്തേരി വാകേരിയില്‍ യുവാവിനെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ഉത്തരവ്. കടുവയെ മയക്കുവെടി വയ്ക്കാന്‍ മാത്രമാണ് ഉത്തരവ്.
കല്‍പ്പറ്റ: എട്ടുവര്‍ഷത്തിനിടെ ഏഴുപേരാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം രണ്ട് മനുഷ്യ ജീവനുകള്‍ കടുവയെടുത്തു. ഇന്നലെ
കല്‍പ്പറ്റ: കഴിഞ്ഞ ദിവസം കടുവയെ കണ്ടെത്തിയ താമരശേരി ചുരത്തിന്റെ എട്ട്, ഒന്‍പത് വളവുകള്‍ക്കിടയില്‍ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്. ചുരം റോഡിന്റെ
വയനാട്: പനവല്ലിയില്‍ കൂട്ടിലായ കടുവയെ കാട്ടില്‍ വിടില്ലെന്ന് തീരുമാനം. വനവകുപ്പിന് കീഴിലുള്ള കുപ്പാടി മൃഗപരിപാലന കേന്ദ്രത്തില്‍ കടുവയെ സംരക്ഷിക്കും. മൃഗപരിപാലന
പത്തനംതിട്ട: കട്ടച്ചിറയില്‍ റോഡരികില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവ കുട്ടിയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം
ഇടുക്കി: വണ്ടിപെരിയാറില്‍ വീണ്ടും കടുവയുടെ സാനിധ്യം. കടുവയുടേതിന് സമാനമായ കാല്‍പാടുകള്‍ പ്രദേശത്തു നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ടെത്തി. അതേസമയം
ചെന്നൈ: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന് മുതുമല വനത്തിന്റെ
തിരുമല : തിരുപ്പതി തിരുമല–അലിപിരി നടപ്പാതയിൽ അഞ്ച് പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്. തിരുമല നമലഗവി, ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിനു