
മുംബൈ: ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിൻഡെൻബർഗ് റിസർച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്. ഇന്ത്യയിലേയും അമേരിക്കയിലെയും
മുംബൈ: ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിൻഡെൻബർഗ് റിസർച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്. ഇന്ത്യയിലേയും അമേരിക്കയിലെയും
ഇന്ത്യൻ വിപണിയുടെ രണ്ട് ദിവസത്തെ മുന്നേറ്റം വെള്ളിയാഴ്ച ഫെഡ് ചെയർമാൻ ജെറോം പവലിന്റെ നിരക്കുയർത്തൽ പ്രസ്താവനയിൽ അവസാനിച്ചു. രാജ്യാന്തര വിപണിക്കൊപ്പം
രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഒഴിയുന്നു. രാജ്യത്തെ ഇന്ധന ആവശ്യത്തിന്റെ 85ശതമാനവും ഇറക്കുമതി വഴിയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ
മുംബൈ: ഇന്ത്യന്‍ ആഭ്യന്തര ഓഹരി സൂചികകള്‍ ഇന്നും വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 17300 ന് തൊട്ടുമുകളിലാണ് ഇന്ന് ക്ലോസ്
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോള പ്രണയ ദിനമായ ഇന്ന് റഷ്യയുടെ യുക്രൈന്
മുംബൈ: ആഭ്യന്തര ഓഹരി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തോടെ ക്ലോസ് ചെയ്തു. എംപിസി മീറ്റിംഗ് തീരുമാനം പുറത്തുവിടാനിരിക്കെ, ഉയര്‍ന്ന
മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു. നിഫ്റ്റി 17,300ന് താഴെയെത്തി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗതീരുമാനം പുറത്തുവരാനിരിക്കെ നിക്ഷേപകര്‍
പോയവാരം മുന്നേറ്റങ്ങളില്ലാതെ ഓഹരി വിപണി. പ്രമുഖ സ്റ്റാര്‍ട്ടപ്പായ പേ.ടി.എമ്മിന്റെ ഓഹരി വിലയിടിവ് ഉള്‍പ്പെടെ പല കമ്പനികള്‍ക്കും നഷ്ടമുണ്ടായി. ഓഹരിവിപണിയില്‍ തിരുത്തലുകള്‍
ദീപാവലി കഴിഞ്ഞിട്ടും ഉണര്‍വില്ലാതെ ഓഹരി വിപണി. കേന്ദ്രസര്‍ക്കാര്‍ ഇന്ധന തീരുവ കുറച്ചെങ്കിലും വിപണിക്ക് ഇത് വലിയ നേട്ടം ഉണ്ടാക്കിയില്ല. വരുന്ന
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസും ഐസിഐസിഐ ബാങ്കും സെപ്റ്റംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടെങ്കിലും വിപണിയില്‍ അത് പ്രതിഫലിച്ചില്ല. സെന്‍സെക്‌സ് 207.75