ന്യൂഡല്‍ഹി: ഇന്ത്യ കോവിഡ് രണ്ടാം തരംഗത്തിനോട് പൊരുതുന്ന സാഹചര്യത്തില്‍ ജനങ്ങളെ ആശങ്കാകുലരാക്കുന്ന വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രം.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു സംസ്ഥാന സര്‍ക്കാരും തടയരുതെന്ന്
ഏതാനും ആഴ്ചകളായി റാസ്പുടിന്‍ പാട്ടും അതിനൊപ്പമുള്ള ഡാന്‍സും ആണ് സമൂഹമാധ്യമങ്ങളിലെങ്ങും ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ റാസ്പുടിന്‍ ഡാന്‍സ് ചലഞ്ചില്‍ ഏറ്റവുമൊടുവില്‍
പയ്യന്നൂര്‍: ഉത്സവപ്പറമ്പിൽ മുസ്ലീംങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്രക്കമ്മറ്റിയുടെ ബോർഡിൽ പ്രതിഷേധം ശക്തം. കണ്ണൂർ കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവ് ക്ഷേത്രക്കമ്മറ്റിയുടെ
പാരിസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം തിയറി ഹെൻറി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് വിടപറയാന്‍ ഒരുങ്ങുകയാണ്. ഒടുങ്ങാത്ത വംശവെറിയും അധിക്ഷേപങ്ങളുമാണ് ഈ
ലഖ്നൗ: മുൻ കാമുകൻ യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ അമ്മയും മകളും ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ്
ഫ്ളോറിഡ: സ്വന്തം സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോം അവതരിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ നിരോധനം
ഫോണില്‍ ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ ഇനി മുതല്‍ കംപ്യൂട്ടറിൽ വാട്ട്സ് ആപ്പിന്‍റെ വെബ് വേർഷൻ ഉപയോഗിക്കാം. ഉപയോക്താക്കളുടെ ദീര്‍ഘ നാളത്തെ ആവശ്യം
കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടികൾ, പൗരന്മാർ, മാദ്ധ്യമങ്ങൾ, എന്നിവർ തമ്മിലുള്ള സംവാദങ്ങളും
ഭൂരിഭാഗം ആളുകളുടേയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നാണ് സോഷ്യല്‍ മീഡിയ. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ സോഷ്യല്‍ മീഡിയ