കേരളത്തിലും തമിഴകത്തും താമരയുടെ പൂക്കാലം സ്വപ്നം കണ്ട ബി.ജെ.പിയെ ചതിച്ചത് രണ്ട് സൂപ്പര്‍ താരങ്ങള്‍. തമിഴ് നാട്ടില്‍ രജനിയാണ് വില്ലനായതെങ്കില്‍
ചെന്നൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. രജനീകാന്ത് മത്സരരംഗത്തുണ്ടാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് മത്സരിക്കാനില്ലെന്ന് അറിയിച്ച് രജനീകാന്ത്
ലോകമെമ്പാടും ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് രജനീകാന്ത്. ശങ്കറിന്റെ സംവിധാത്തില്‍ രജനീകാന്ത്, എമീ ജാക്‌സണ്‍ എന്നിവര്‍ ഒരുമിച്ച, അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു
രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ കൊന്നുകളയണമെന്ന് സംവിധായകന്‍ സീമാന്‍. രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ ഒരിക്കലും പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ല ,കുറച്ചു ചലച്ചിത്രങ്ങളില്‍
ഇപ്പോഴത്തെ ഫോട്ടോയോടൊപ്പം പത്ത് വര്‍ഷം മുന്‍പുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുന്ന 10 ഇയര്‍ ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാണ് ഇപ്പോള്‍.ഇതിനകം
രജനീകാന്തിന്റെ ഏറ്റവും മാസായ സിനിമ ഏതാണെന്ന് ചോദിച്ചാൽ അത് ബാഷ ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. അതുപോലെ ദളപതി വിജയ്
ഒരു സിനിമയുടെ തകര്‍പ്പന്‍ മുന്നേറ്റമാണ് ഇപ്പോള്‍ തമിഴകത്തെ ചൂടുള്ള ചര്‍ച്ച. വര്‍ഷങ്ങള്‍ എടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മുതല്‍ മുടക്കില്‍
കേരളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളാണ് എന്നാല്‍ തമിഴ് നാട്ടില്‍ ഒരേയൊരു സൂപ്പര്‍ സ്റ്റാറേ ഉള്ളൂ അത് രജനീകാന്താണ്. രജനിയുടെ
പകയുടെ കനല്‍ . . . ഒറ്റനോട്ടത്തില്‍ പറഞ്ഞാല്‍ രജനീകാന്തിന്റെ പേട്ടയെ ഇങ്ങനെ വിശേഷിപ്പിക്കാം. 80 കളിലും 90കളിലും സ്‌ക്രീനില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരേയൊരു സൂപ്പര്‍ സ്റ്റാറേയുള്ളുവെന്ന് വ്യക്തമാക്കി വിജയ് സേതുപതി. തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങളോട്