ഇസ്താംബുള്‍: യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ചര്‍ച്ചയില്‍ പുരോഗതി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നല്‍കിയാല്‍ നാറ്റോയില്‍
യുക്രെയിൻ വിഷയത്തിൽ ഇന്ത്യയുടെ റഷ്യൻ അനുകൂല നിലപാടിനെതിരെ കടുപ്പിച്ച് ബ്രിട്ടൺ.കോമൺസ് സ്പീക്കർ സർ ലിൻഡ്സെ ഹോയ്‌ലിന്റെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയുടെയും നേതൃത്വത്തിലുള്ള
പോളണ്ട് അതിർത്തിയിൽ നിന്നും ഒരു ഡസൻ മൈൽ അകലെയുള്ള നാറ്റോ പങ്കാളിത്തമുള്ള പരിശീലന കേന്ദ്രം റഷ്യ തവിടുപൊടിയാക്കിയതോടെ പരിഭ്രാന്തരായത് അമേരിക്കയും
വാഷിങ്ടണ്‍: യുക്രൈന് പോര്‍ വിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്റെ തീരുമാനത്തെ എതിര്‍ത്ത് അമേരിക്ക. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. ഇത് നാറ്റോ നയങ്ങള്‍ക്ക്
യുക്രൈനെതിരേയുളള നീക്കത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധത്തിനെതിരെ നാറ്റോയും സഖ്യ രാജ്യങ്ങളും
റഷ്യയുടെ യുക്രെയിന്‍ ആക്രമണമാണിപ്പോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. യൂറോപ്യന്‍ യൂണിയനും നാറ്റോ സഖ്യവും റഷ്യയെ ഉപരോധത്തിലാക്കി വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്നതും വര്‍ത്തമാനകാല
മോസ്‌കോ: യുക്രൈനുമായി ചര്‍ച്ചക്ക് തയ്യാറായ റഷ്യന്‍ നിലപാട് തന്ത്രപരം. സമാധാനത്തിനായി പരമാവധി തങ്ങളും ശ്രമിക്കുന്നുണ്ടെന്ന സന്ദേശം ലോകത്തിനു നല്‍കാനാണ് ഇത്തരമൊരു
ബെല്‍ജിയം: യുക്രൈനിലെ സൈനിക നടപടിയില്‍ റഷ്യക്ക് മുന്നറിയിപ്പുമായി നാറ്റോ. റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ
ഇന്ത്യയില്‍ അശാന്തി വിതയ്ക്കാന്‍ പാക്കിസ്ഥാന്‍ നിരന്തരം ഉപയോഗപ്പെടുത്തുന്നത് പാക്ക് അധീന കശ്മീരിനെയാണ്. സൈനികര്‍ ഉള്‍പ്പെടെ അനവധി പേരാണ് ഈ മണ്ണില്‍
കീവ്: അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ല എന്ന് നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍)