ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷക സംഘം നാസയ്ക്ക് വേണ്ടിയുള്ള ഒരു ഉപഗ്രഹ നിര്‍മ്മാണത്തിലാണ്. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്സയും,
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ മനോഹരമായ ധ്രുവദീപ്തിയുടെ (അറോറ) ചിത്രം നാസ പുറത്തുവിട്ടു. ഭൂമിയുടെ ധ്രുവമേഖലയിലുടനീളം രാത്രിയില്‍ ദൃശ്യമാകുന്ന
നാസയുടെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ഒരു ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപത്ത് കൂടി ഇന്ന് കടന്ന് പോകുന്നു. അത് ഭൂമിയുടെ
ചൊവ്വാഗ്രഹത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന ഒരു വലിയ കമ്പനം ശാസ്ത്രലോകത്തെ ഞെട്ടിച്ചു. ഇതിന്റെ തുടര്‍കമ്പനങ്ങള്‍ 6 മണിക്കൂറോളം നീണ്ടുനിന്നു. 5 തീവ്രതയില്‍
വാഷിങ്ടണ്‍ ഡി.സി: പ്രതീക്ഷിച്ചതിനേക്കാളധികം കാര്‍ബണും, സമൃദ്ധമായി ജലവും സാംപിളില്‍ കണ്ടെത്തിയതായി നാസ വെളിപ്പെടുത്തി. ‘ബെന്നു’ ഛിന്നഗ്രഹത്തില്‍നിന്ന് ഒസിരിസ്-റെക്‌സ് പേടകം ഭൂമിയിലെത്തിച്ച
ഏറെ ഫ്ളക്സിബിളായ വസ്ത്രങ്ങളാണ് ഇപ്പോള്‍ ബഹിരാകാശ സഞ്ചാരികള്‍ യാത്രകള്‍ക്കായി ധരിക്കുന്നത്. ഭാവിയിലേക്കായി ഒട്ടേറെ ബഹിരാകാശ ദൗത്യങ്ങള്‍ക്കൊരുങ്ങുന്ന നാസയുടെ സഞ്ചാരികള്‍ താമസിയാതെ
അപൂര്‍വമായി മാത്രം സംഭവിക്കുന്ന ‘റിംഗ് ഓഫ് ഫയര്‍’ സൂര്യഗ്രഹണം ആദ്യമായി അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ദൃശ്യമാകും. ചന്ദ്രന്‍ സൂര്യനെ ഭൂരിഭാഗവും
വീണ്ടും ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ഒരുങ്ങി നാസ. അപ്പോളോ 17 ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് ദൗത്യങ്ങളിലൂടെ മനുഷ്യനെ വീണ്ടും
ന്യൂയോര്‍ക്: ഭൂമിക്കു പുറത്ത് ജീവനുണ്ടെന്ന് കരുതുന്നതായി നാസ. പ്രപഞ്ചത്തില്‍ ജീവസാധ്യതയുള്ള ഗ്രഹം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും നാസ മേധാവി ബില്‍ നെല്‍സണ്‍
ന്യൂയോർക്ക് : അജ്ഞാത പേടകങ്ങളുമായി (യുഎഫ്ഒ) ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ട് നാസ. ശാസ്ത്രലോകം ദീർഘകാലമായി കാത്തിരുന്ന റിപ്പോർട്ടാണ് വ്യാഴാഴ്ച പുറത്തുവിട്ടത്.