വാഷിങ്ടണ്‍: ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍
ന്യൂയോര്‍ക്ക്: ബഹിരാകാശ യാത്രികയുടെ അനധികൃത ബാങ്കിടപാട് അന്വേഷിക്കാനൊരുങ്ങി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ആന്‍ മക്ലൈന്‍ എന്ന ബഹിരാകാശ യാത്രികയുടെ
ലോകത്തെ ഞെട്ടിക്കുന്ന വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ച് കഴിഞ്ഞതായി അമേരിക്ക. ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണം അതിനുള്ള
ലോകത്തിലെ ഏറ്റവും വലിയ സ്‌പേസ് ഏജന്‍സിയായ നാസയ്ക്കും ഒടുവില്‍ ആശ്രയമാകുന്നത് ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം.ജൂലൈയില്‍ കുതിക്കാനൊരുങ്ങുന്ന ചന്ദ്രയാന്‍ 2 ല്‍
ഒഡീഷയില്‍ കനത്ത നാശം വിതച്ച് വീശിയടിച്ച ചുഴലിക്കാറ്റായിരുന്നു ഫോനി. മണിക്കൂറില്‍ 200 കിലോമീറ്ററായിരുന്നു ഫോനിയുടെ വേഗത. ഇപ്പോള്‍ ഒഡിഷയില്‍ നാശം
ബഹിരാകാശത്ത് ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാണ് അമേരിക്കയുടെ നാസ. ഇക്കാര്യത്തില്‍ ലോകത്തെ മറ്റൊരു രാജ്യത്തിനു തന്നെ സംശയമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, ഈ
വാഷിങ്ടണ്‍ : ഭൂമിയുടെ ഉപരിതലത്തിലെ ചൂട് വന്‍തോതില്‍ കൂടുകയാണെന്ന വെളിപ്പെടുത്തലുമായി നാസ. അറ്റ്മോസ്ഫറിക് ഇന്‍ഫ്രാറെഡ് സൗണ്ടര്‍ (എയര്‍സ്) ഉപയോഗിച്ച് ഭൂമിയുടെ
വാഷിംഗ്ടണ്‍:അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസ ഇന്ത്യയുടെ മിഷന്‍ ശക്തിയെ കുറിച്ച് നടത്തിയ വിമര്‍ശനത്തെ തള്ളി അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
വാഷിംഗ്ടണ്‍: ഇന്ത്യയുടെ ഏറ്റവും പുതിയ ബഹിരാകാശ പരീക്ഷണമായ ഉപഗ്രഹ വേധ മിസൈലിനെതിരെ നാസ. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം
വാഷിംങ്ടൺ: ശാസ്ത്രലോകത്ത് ചരിത്രംകുറിച്ച് ചൊവ്വയിൽ ഇറങ്ങുന്ന ആദ്യ ബഹിരാകാശ സഞ്ചാരി ഒരു വനിതയായിരിക്കാമെന്ന് സൂചന നൽകി നാസ. ചന്ദ്രനിലേക്ക് അടുത്ത