സിയൂള്‍: ലോകരാജ്യങ്ങളുടെ എതിര്‍പ്പിനെ പിന്തള്ളി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍ നിന്ന് വിക്ഷേപിച്ച
സിയുള്‍: ഉത്തരകൊറിയ വീണ്ടും ആണവ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഉഗ്രസ്‌ഫോടക ശേഷിയുള്ള മിസൈലാകും വിക്ഷേപിക്കുകയെന്നാണ് വിവരം. ദക്ഷിണ-കൊറിയന്‍ പ്രതിരോധമന്ത്രാലയമാണ്
സിയൂള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് മൂന്നാഴ്ചകള്‍ക്കുള്ളിലാണ് പുതിയ പരീക്ഷണം. 3,000 കി.മീ
മംഗളൂരു: ഇന്ത്യയുടെ ആദ്യ തദ്ദേശീയ സൂപ്പര്‍സോണിക് പോര്‍വിമാനമായ ‘തേജസി’ന് ഇസ്രയേലില്‍നിന്നുള്ള മിസൈല്‍. ദീര്‍ഘ ദൂരത്തുള്ള ശത്രുവിമാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ഐ-ഡെര്‍ബി
സിയൂൾ: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പരീക്ഷണം നടന്നതെന്ന് ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. എതിർപ്പുകളെല്ലാം അവഗണിച്ചാണ്
സോള്‍: ഉത്തര കൊറിയ വീണ്ടും മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് അമേരിക്ക. സംഘര്‍ഷാവസ്ഥ നിലനില്‍ക്കെയാണ് ഉത്തരകൊറിയയുടെ ഈ നടപടി.
ജറൂസലേം: മിസൈല്‍ പ്രതിരോധ സംവിധാനം ഇസ്രയേല്‍ വിജയകരമായി പരീക്ഷിച്ചു. ഈ സംവിധാനം ഉപയോഗിച്ചു ഇസ്രയേല്‍ സിറിയന്‍ മിസൈല്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്.
ബാലസോര്‍ (ഒഡിഷ): ആകാശത്തുവെച്ചുതന്നെ ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന തദ്ദേശ നിര്‍മിത അതിവേഗ മിസൈല്‍ ഇന്ത്യ രണ്ടാമതും വിജയകരമായി
ന്യൂഡൽഹി: ലോകത്തെ ഏറ്റവും ശക്തമായ ഇറ്റലിജൻസ് സംവിധാനവും കരുത്തുറ്റ നൂതന സാങ്കേതിക വിദ്യയും സ്വന്തമായുള്ള ഇസ്രയേലിൽ നിന്ന് 17,000 കോടിയുടെ
സിയൂള്‍: ഉത്തരകൊറിയ നടത്തിയ മധ്യദൂര മുസുദാന്‍ മിസൈല്‍ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. വിക്ഷേപണം നടന്ന് നിമിഷങ്ങള്‍ക്കകം പൊട്ടിത്തകരുകയായിരുന്നു എന്ന് ദക്ഷിണകൊറിയന്‍