ന്യൂഡല്‍ഹി: ഇളയച്ഛന്‍ പശുപതികുമാര്‍ പരസിന്റെ നേതൃത്വത്തില്‍ ലോക്ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) ദേശീയാധ്യക്ഷസ്ഥാനത്തുനിന്നു തന്നെ പുറത്താക്കിയ നടപടി അംഗീകരിക്കാതെ ചിരാഗ് പാസ്വാന്‍.
ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നടത്തിയത് തകര്‍പ്പന്‍ മുന്നേറ്റം. മത്സരിച്ച സീറ്റുകളില്‍ ഭൂരിപക്ഷത്തിലും ചരിത്ര നേട്ടമാണ് ചെമ്പട കൊയ്തിരിക്കുന്നത്. മഹാസഖ്യത്തിന്റെ
ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന കേരളത്തിലെ യു.ഡി.എഫിന്റെ ചങ്കിടിപ്പിക്കുന്നതാണ്. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് ബഹുഭൂരിപക്ഷം സീറ്റുകളിലും തകര്‍ന്നടിഞ്ഞിരിക്കുകയാണ്.
രാവിലാസ് പസ്വാൻ്റെ മരണം സഹതാപ തരംഗം സൃഷ്ടിച്ചാൽ ബീഹാറിൽ ചിരാഗ് പസ്വാൻ്റെ എൽ.ജെ.പി നേട്ടമുണ്ടാക്കും. ബീഹാറിൽ പുതിയ ‘വില്ലൻ്റെ’ ഉദയം
ബീഹാറില്‍ ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി കറുത്ത കുതിരയാകുമോ ? രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നതിപ്പോള്‍ ഈ യുവാവിലേക്കാണ്. രാംവിലാസ് പസ്വാന്റെ മരണം
പട്ന: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിഹാര്‍ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ രാജേന്ദ്ര സിങ് എല്‍.ജെ.പിയില്‍ ചേര്‍ന്നു. എല്‍.ജെ.പി.