കൊച്ചി: കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് സ്വന്തം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ്സുകള്‍ക്കും നിര്‍ണ്ണായകം. തിരിച്ചടി നേരിടുന്ന വിഭാഗത്തിന് നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടി വരും. ചെമ്പടയുടെ
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കേരള കോണ്‍ഗ്രസ്സ് നേതാക്കളായ പി.ജെ ജോസഫിനും ജോസ്.കെ മാണിക്കും അതി നിര്‍ണ്ണായകമാകും. യു.ഡി.എഫില്‍ നിന്നും പുറത്താക്കപ്പെട്ട
കോട്ടയം: പാലാ മുൻസിപ്പാലിറ്റിയിൽ സീറ്റ് വിഭജനം സംബന്ധിച്ച് സിപിഐ- സിപിഎം തർക്കം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച ചേർന്ന ഉഭയകക്ഷി ചർച്ചയും
കോട്ടയം: കോട്ടയത്ത് എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു.പാല മുൻസിപ്പാലിറ്റിയിലാണ് നിലവിൽ തർക്കം രൂക്ഷം.7 സീറ്റ് സിപിഐയും 17 സീറ്റ് കേരളാ
തിരുവനന്തപുരം ; സീറ്റ് വിഭാജനത്തെ പറ്റിയുള്ള തർക്കങ്ങൾ മുറുകുന്നതിനിട കടുത്ത തീരുമാനവുമായി സിപിഐ. കേരള കോൺഗ്രസിനായി കൂടുതൽ സീറ്റുകൾ വിട്ടുനൽകില്ലെന്ന്
ഇടുക്കി ജില്ലയിലെ 5 മണ്ഡലങ്ങളിലും യു.ഡി.എഫിന് അഗ്നി പരീക്ഷണം. 2016-ല്‍ 5-ല്‍ മൂന്നും ഇടതുപക്ഷമാണ് നേടിയത്. റോഷി അഗസ്റ്റ്യന്‍ കൂടി
അവസരവാദ രാഷ്ട്രീയത്തിന്റെ പ്രകടമായ മുഖമാണ് പി.ജെ.ജോസഫ്. അധികാരം എവിടെയുണ്ടോ അവിടേക്ക് ചാടാന്‍ ഒരു ഉളുപ്പുമില്ലാത്ത രാഷ്ട്രീയ നേതാവാണ് അദ്ദേഹം. ഭരണമാറ്റം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം ഘടകകക്ഷികള്‍ അംഗീകരിച്ചു. എന്നാല്‍ സിറ്റിങ് സീറ്റുകളില്‍ എന്‍സിപി
നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ ഗാന്ധിയെ 14 മണ്ഡലങ്ങളിലും രംഗത്തിറക്കാന്‍ യു.ഡി.എഫ് നീക്കം. ജോസ് കെ മാണി പോയ ‘ക്ഷീണം’