ഇടുക്കിയിലെ മണ്ണിൽ നടക്കുന്നത് ശക്തമായ പോരാട്ടം, എം.എം.മണി, റോഷി അഗസ്റ്റ്യൻ, പി.ജെ ജോസഫ് …. കരുത്തരുടെ ഭാവി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പ്.(വീഡിയോ
ഒരു കാലത്ത് കോണ്‍ഗ്രസിനും യു.ഡി.എഫിനും നല്ല വേരോട്ടമുണ്ടായിരുന്ന മണ്ണായിരുന്നു ഇടുക്കി. എന്നാല്‍ ആ മണ്ണ് 2006 മുതല്‍ ചുവന്ന് തുടുത്താണിരിക്കുന്നത്.
കോഴിക്കോട്: വിവാദമായ കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ടുനല്‍കിയെന്ന് കേരള കോണ്‍ഗ്രസ് എം അറിയിച്ചു. മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് പ്രഥമ പരിഗണനയെന്ന്
പിറവം മണ്ഡലത്തിലെ കേരള കോൺഗ്രസ്സ് ജോസ് വിഭാഗം സ്ഥാനാർത്ഥിയെ ചൊല്ലി ഇടതുപക്ഷത്ത് രൂക്ഷ ഭിന്നത. പാർട്ടി പുറത്താക്കിയ വ്യക്തിക്ക് സി.പി.എം
നിയമസഭ തിരഞ്ഞെടുപ്പിനെ കേരള കോണ്‍ഗ്രസ്സ് നേതൃത്വം ഇങ്ങനെയാണ് സമീപിക്കുന്നതെങ്കില്‍ വലിയ വില തന്നെയാണ് നല്‍കേണ്ടി വരിക. പിറവത്ത് സി.പി.എം അംഗമായ
തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ചെങ്കൊടിയെക്കാള്‍ വലുത് രണ്ടിലയാണെന്ന് വിദേശകാര്യ മന്ത്രി വി.മുരളീധരന്‍. പിണറായിയുടെ രീതി ഞാനും ഞാനുമെന്റാളുമെന്നതാണ്. സൗകര്യമുള്ളവന്‍
കണ്ണൂര്‍: കേരളാ കോണ്‍ഗ്രസിനോടുള്ള സിപിഐയുടെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളാ കോണ്‍ഗ്രസുമായി സിപിഐക്ക് പ്രശ്‌നങ്ങളൊന്നും ഇല്ല.
കോട്ടയം: പാലായില്‍ ആര് വന്നാലും നേരിടാന്‍ തയ്യാറെന്ന് ജോസ് കെ മാണി. പാലായെ പാലാ ആക്കിയത് കെ എം മാണിയാണ്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി പി.ജെ ജോസഫ്. യുഡിഎഫ് യോഗത്തില്‍ ആവശ്യം ഉന്നയിക്കും. കോട്ടയത്ത് ജോസഫ്