ഡൽഹി: എക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കോണ്ഗ്രസിൻ്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് എഐസിസി ജനറൽ
മുഖ്യമന്തി കസേര ലക്ഷ്യമിട്ട് കോൺഗ്രസ്സിൽ സജീവമായി എ.കെ.ആൻ്റണി വിഭാഗം.കരു നീക്കങ്ങൾ സജീവം, സുധീരനും മുല്ലപ്പള്ളിയും മത്സരിക്കും.തർക്കമുണ്ടായാൽ പറന്നിറങ്ങാൻ റെഡിയായി ആൻ്റണിയും.
നിയമസഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എ.കെ ആന്റണിയും തന്ത്രപരമായ നീക്കത്തില്‍. തന്റെ വിശ്വസ്തരായ മുല്ലപ്പള്ളി രാമചന്ദ്രനെയും വി.എം സുധിരനെയും എം.എം ഹസ്സനെയും
കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രിയത്തിൽ പുതിയ ഗ്രൂപ്പ് പിറവി;പ്രമുഖരെ ഒപ്പം കൂട്ടി കെ.സി ഗ്രൂപ്പ് സജീവമാകുന്നു.
കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യം തിരുത്തിക്കുറിച്ച് ഒടുവില്‍ കെ.സി ഗ്രൂപ്പും പിറന്നു. ആറ് ഡി.സി.സി പ്രസിഡന്റുമാരാണ് നിലവില്‍ കെ.സി ഗ്രൂപ്പിനൊപ്പമുളളത്. കേരളത്തിലെ
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ നയിക്കാൻ പടനായകനില്ലാതെ പ്രതിരോധത്തിലാകുന്നത് പ്രതിപക്ഷം
തിരഞ്ഞെടുപ്പ് ഒരു യുദ്ധമാണ്. ആ യുദ്ധത്തില്‍ ജയിക്കാന്‍ കരുത്തുറ്റ ഒരു പടനായകന്‍ ആവശ്യമാണ്. ഇടതുപക്ഷത്തിനുള്ളതും യു.ഡി.എഫിന് ഇല്ലാതെ പോകുന്നതും അതുതന്നെയാണ്.
കൊറോണക്കാലത്തും കോൺഗ്രസ്സിന് രക്ഷയില്ല, കർണാടകക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും സർക്കാർ അട്ടിമറി ഭീഷണിയിൽ, രാജ്യസഭയിലും നേട്ടം കൊയ്യാൻ ബി.ജെ.പി തന്ത്രം.
രാജ്യം വലിയ ഭീതിയിലൂടെയാണിപ്പോള്‍ കടന്നു പോകുന്നത്. കോവിഡ് സകല മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മറ്റെല്ലാം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട ഈ സമയത്തും