തിരുവനന്തപുരം: ഗവർണറെ ചാൻസിലർ പദവിയിൽ നിന്നും മാറ്റാനുള്ള ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസ് നിലപാട് മാറ്റിയത് മുസ്ലിംലീഗിനെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന
മാതൃഭൂമി പ്രൈം ടൈം ചർച്ചയിൽ ചെഗുവേരയെ ഭീരുവെന്നും , ആത്മഹത്യ ചെയ്തവനെന്നും വിശേഷിപ്പിച്ച മുസ്ലീം ലീഗ് നേതാവ് സ്വയം പരിഹാസ്യനായി.
നവംബർ 6 ന് മാതൃഭൂമി ന്യൂസിലെ പ്രൈം ടൈം ചർച്ചയിൽ നടന്ന മുസ്ലീം ലീഗ് നേതാവിന്റെ വിവാദ പരാമർശം സമൂഹ
ന്യൂഡല്‍ഹി: മതത്തിന്റെ പേരും ചിഹ്നവും പേരിലും കൊടിയിലും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ മുസ്ലിം ലീഗിനെ കക്ഷി ചേര്‍ക്കാന്‍
കോൺഗ്രസ്സ് എം.പി ശശിതരൂരിന് വേണ്ടി സംസ്ഥാനത്ത് നടക്കുന്നത് ശക്തമായ പി.ആർ കാംപയിന്‍. തരൂരിന്റെ മലബാർ പര്യടനം മുതൽ ഇപ്പോൾ നടക്കുന്നതെല്ലാം
യു.ഡി.എഫിനെ വരുതിയിലാക്കി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ശശി തരൂരിന്റെ നീക്കവും പാളാൻ സാധ്യത. തന്ത്രപരമായ നീക്കമാണ് ഇക്കാര്യത്തിൽ കോൺഗ്രസ്സ് നേതൃത്വം നടത്തുന്നത്.
ഇടതുപക്ഷത്തോടുള്ള സമസ്ത നേതൃത്വത്തിന്റെ ബന്ധത്തെ ചൊല്ലി സമസ്തയിലും ലീഗിലും ഭിന്നത. ലീഗ് നേതൃത്വം സമസ്തയിൽ ഇടപെടുന്നതിനെ ചെറുക്കാൻ ഔദ്യോഗിക വിഭാഗവും
മുസ്ലിംലീഗിന്റെ ഏറ്റവും ശക്തമായ വോട്ട് ബാങ്കാണ് സമസ്ത. ഈ സാമുദായിക സംഘടന എതിരായാൽ പൊന്നാപുരം കോട്ടയായ മലപ്പുറം ജില്ലയിൽ പോലും
സംസ്ഥാനത്ത് യു.ഡി.എഫിന്റെ ശിഥിലീകരണം ഏറെക്കുറേ ഉറപ്പായി കഴിഞെന്ന് സി.പി.എം നേതാവ് അഡ്വ.കെ.എസ് അരുൺകുമാർ. കൃത്യമായി അഭിപ്രായം പറയുകയാണെങ്കിൽ ലീഗിന് പോലും
കോൺഗ്രസ്സിലെ തന്റെ എതിരാളികളെ ഒരു പാഠം പഠിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോൾ ശശി തരൂർ. മുസ്ലീം ലീഗിനെയും ആർ.എസ്.പിയെയും കൂട്ട് പിടിച്ച് കേരളത്തിൽ