കോവിഡിൽ യു.ഡി.എഫ് രാഷ്ട്രീയ’കളി’ കളിക്കുമ്പോൾ, തന്ത്രപൂർവ്വം കരുക്കൾ നീക്കി ബി.ജെ.പി. ലക്ഷൃം പ്രതിപക്ഷ ശക്തി ! കോൺഗ്രസ്സിനെയും ഇനി പിളർത്തും
കേരളത്തില്‍ യു.ഡി.എഫിന്റെ പിഴവുകള്‍ മുതലെടുത്ത് ബി.ജെ.പിയുടെ തന്ത്രപരമായ നീക്കം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ തന്ത്രപരമായ പ്രതികരണം, ഇതിന്റെ ഭാഗമാണ്.
‘കൊറോണക്കാലത്തെ’ പിണറായിയുടെ പ്രവർത്തനങ്ങൾക്ക് കേരളത്തിലും പുറത്തും പരക്കെ സ്വീകാര്യത, കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്ന പരിഭ്രാന്തിയിൽ യു.ഡി.എഫ് നേതാക്കൾ.
കൊറോണ ദുരിതകാലം കേരളത്തിലെ പ്രതിപക്ഷത്തിനും ഇപ്പോള്‍ ദുരന്തകാലമാണ്. വൈകീട്ട് നടക്കുന്ന മുഖ്യമന്ത്രിയുടെ ബ്രീഫിങ് പോലും പിണറായിയുടെ ജനപിന്തുണ വര്‍ദ്ധിപ്പിക്കുന്നതാണെന്നാണ് യു.ഡി.എഫ്
ദുരിതമായ ഈ കൊറോണക്കാലം കഴിഞ്ഞാല്‍, ലോകത്ത് ഏറ്റവും ഡിമാന്റുള്ളവരായി മാറാന്‍ പോകുന്നത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം
അമേരിക്കൻ പ്രസിഡന്റ് ട്രംപിന് ഇതു കഷ്ടകാലം, കൊറോണക്കാലം കഴിഞ്ഞ് നടക്കുന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ സാധ്യത. ഇത് ഏറെ തിരിച്ചടിയാകുക ഇന്ത്യക്കായിരിക്കും.
കൊറോണ കുടുംബത്തിലെ കോവിഡ് വൈറസ് അമേരിക്കയില്‍ താണ്ഡവമാടുമ്പോള്‍, ഉലയുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കസേര കൂടിയാണ്. ഒരു വട്ടം കൂടി
ഡൽഹി നിസാമുദ്ദീൻ കൊറോണയുടെ ഹോട്ട് സ്പോട്ട് ആക്കിയതിന് ഉത്തരവാദി കേന്ദ്ര സർക്കാർ.ഇന്റലിജൻസ് വിഭാഗങ്ങൾക്കും ഡൽഹി പൊലീസിനുമാണ് പിഴച്ചത്.
കൊറോണയേക്കാള്‍ അപകടകാരിയായ വൈറസാണ്, വര്‍ഗ്ഗീയ വൈറസ്. വീട്ടില്‍ അടച്ചിട്ടിരുന്നാല്‍ കൊറോണയില്‍ നിന്നും നമുക്ക് രക്ഷപ്പെടാം, എന്നാല്‍, വര്‍ഗ്ഗീയ വൈറസ് വ്യാപിച്ചാല്‍
കൊറോണ വൈറസിന്റെ രാജ്യത്തെ ഹോട്ട് സ്പോട്ടായി മാറിയിരിക്കുകയാണിപ്പോള്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍.