പട്ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറിമറിയുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചെങ്കിലും അവസാന
ബീഹാറില്‍ കനയ്യകുമാറിനെ മത്സരിപ്പിക്കാതിരുന്നത് സി.പി.ഐയുടെ വലിയ പിഴവ്. ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ സി.പി.എം. ജെ.എന്‍.യു പ്രസിഡന്റും എസ്.എഫ്.ഐ നേതാവുമായ ഐഷി
രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാവി വാഗ്ദാനങ്ങളാണ് കനയ്യകുമാറും ഐഷിഘോഷും. ജെ.എന്‍.യു സംഭാവന ചെയ്ത ഇവര്‍ രണ്ടു പേരും തീപ്പൊരി പ്രാസംഗികര്‍
വ്യക്തികളല്ല പ്രധാനം പ്രസ്ഥാനം മാത്രമാണെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. അത്തരമൊരു പ്രസ്ഥാനത്തിന് ഒരു വ്യക്തിയുടെ പദവി പ്രതിസന്ധി സൃഷ്ടിക്കുന്നുവെങ്കില്‍ അതിന്
കാസര്‍ഗോഡ് ജില്ലയില്‍ യു.ഡി.എഫിന്റെ കൈവശമുള്ള രണ്ട് സീറ്റുകളും ‘ത്രിശങ്കുവില്‍’ ഖമറുദ്ദീന്‍ കേസ് ഈ സീറ്റുകള്‍ നഷ്ടപ്പെടുത്തുമെന്ന് ഭയന്ന് പ്രതിപക്ഷ നേതാക്കള്‍.
കാസര്‍ഗോട്ടും ഇനി കളി മാറും. ജില്ലയില്‍ ലോകസഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ആവര്‍ത്തിക്കുമെന്നാണ് യു.ഡി.എഫ് മുന്‍പ് അവകാശപ്പെട്ടിരുന്നത്. പെരിയ ഇരട്ട കൊലക്കേസും
കേരള രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റി മറയ്ക്കുന്ന അടി ഒഴുക്കുകളാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്. അത് മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ടാണെന്നതാണ്
തിരുവനന്തപുരം ;തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കാനിരിക്കേ കേരളത്തിൽ തിരഞ്ഞെടുപ്പ് ചൂട് കൂടുകയാണ്. തിരഞ്ഞെടുപ്പ് ഡിസംബറിൽ തന്നെ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
പട്ന ;ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. എഴുപത്തൊന്നു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 1066 സ്ഥാനാർഥികൾ ആണ് മത്സരിക്കുന്നത്. മൂന്ന്
പട്ന: വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാക്കി തേജസ്വി യാദവ്. ഉള്ളിമാലയുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബി.ജെ.പിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു.