ജക്കാർത്ത : ഇന്തൊനീഷ്യയിലെ സുനാമിയിൽ മരിച്ചവരുടെ എണ്ണം 1500 കടന്നു . സുനാമിയും ഭൂകമ്പവും വൻ നാശം വിതച്ച ഇന്തൊനീഷ്യയിൽ
ജക്കാര്‍ത്ത: സുനാമിയും ഭൂകമ്പവും തകര്‍ത്തെറിഞ്ഞതിന് പിന്നാലെ പാലുവില്‍ അഗ്നിപര്‍വ്വത സ്ഫോടനവും. വടക്കന്‍ സുലവേസി പ്രവിശ്യയിലെ മൗണ്ട് സോപ്ടണാണ് പൊട്ടിത്തെറിച്ചത്. പുകപടലങ്ങള്‍
ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെയെണ്ണം 1,234 ആയി. ദുരന്ത നിവാരണ ഏജന്‍സി വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുലവേസിയില്‍ മണ്ണിനടിയിലായ
ജക്കാര്‍ത്ത : ഇന്‍ഡോനേഷ്യയില്‍ സുനാമിയില്‍ മരിച്ചവരുടെ എണ്ണം ആയിരത്തോടടുക്കുന്നു. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ്
സുവ: തെക്കന്‍ ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജിയില്‍ ശക്തമായ ഭൂചനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍സ്കെയില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടിരിക്കുന്നത്.
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ
പാലു: ഇന്തോനേഷ്യയില്‍ ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 400 ആയി. 540 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാലുവില്‍ ബീച്ച് ഫെസ്റ്റിവലിന്
തൃശ്ശൂര്‍: നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശബ്ദത്തോടെ ഒരു സെക്കന്റ് ദൈര്‍ഘ്യത്തിലാണ് ഭൂചലനമുണ്ടായത്. തൃശ്ശൂര്‍ നഗരത്തല്‍ പാട്ടുരായ്ക്കല്‍,
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പാലു നഗരത്തില്‍ സുനാമി ആക്രമണം. റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിന് പിന്നാലെയാണ് ഇവിടെ സുനാമി
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലവേസിയിലുണ്ടായ ശക്തമായ ഭൂചനത്തിന് പിന്നാലെ സുനാമിയുണ്ടാകുമെന്ന മുന്നറിയിപ്പ് പിന്‍വലിച്ചു. റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചനത്തിന്