ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ യു.പിയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ഇരുപതോളം പേരാണ്.അക്കൂട്ടത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക്
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധത്തിനിടെയുള്ള അക്രമത്തില്‍ ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരനടക്കം 12 പേര്‍ മരിച്ചു. യുപിയിലെ 21
ന്യൂഡല്‍ഹി: 2008ല്‍ 80 പേരുടെ മരണത്തിനിടയാക്കിയ ജയ്പൂര്‍ സ്‌ഫോടന കേസിലെ നാല് പ്രതികള്‍ക്കും വധശിക്ഷ. ജയ്പൂരിലെ പ്രത്യേക കോടതിയാണ് ശിക്ഷ
കൊല്ലം: കൊല്ലത്ത് മരുമകള്‍ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു. വെണ്ടാര്‍ അമ്പാടിയില്‍ രമണി അമ്മ (68) ആണ്
കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനത്ത് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിയിടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്.
വിരുദുനഗര്‍: ലേലത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബാങ്ക് ജീവനക്കാരനായ സതീഷ് കുമാറാണ് മരിച്ചത്.
പാലക്കാട്: കാറിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ച് പോയ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മനപൂർവമല്ലാത്ത നരഹത്യയാണ് ആദ്യം ചുമത്തിയത്. കുട്ടിയെ
കോഴിക്കോട്: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയില്‍ യുവാവ് മരിച്ച നിലയില്‍. രാജഗോപാലന്റെയും ലീലയുടെയും മകന്‍ രോണു(19) വാണ് മരിച്ചത്. ഇന്നലെ
കണ്ണൂര്‍: കണ്ണൂരിലെ വാഹനാപകടത്തില്‍ നവവരന്‍ മരിച്ചു. കാറമേല്‍ സ്വദേശി പി.വി വിവേകാണ് മരിച്ചത്. പയ്യന്നൂരിലെ പുതിയങ്കാവില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും
കൊല്ലം: ഭര്‍തൃമാതാവിനെ പാറക്കല്ല് കണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മരുമകള്‍. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. പുത്തൂര്‍ പൊങ്ങന്‍പാറ വാര്‍ഡില്‍ വെണ്ടാര്‍