റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ ഉണ്ടായ വിലക്കയറ്റത്തിൽ ലാഭം കണ്ടെത്തി ഇന്ത്യ. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത്
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ റഷ്യയെ മറികടന്ന് ഗൾഫ് രാജ്യമായ സൗദി അറേബ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഇന്ധന വിതരണ രാജ്യമായി.
ഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ഇടിവ്.പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് അമേരിക്ക നടപടികൾക്ക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് എണ്ണ വില കുറയാൻ കാരണം.
എക്‌സൈസ് തീരുവ കുറച്ചതില്‍ രാജ്യത്ത് ഇന്ധനവിലയില്‍ ആശ്വാസം നിലനില്‍ക്കുന്നതിനിടെയാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് . പത്ത്
കൊച്ചി: ക്രൂഡോയില്‍ വില വീണ്ടും കുതിച്ചുയരുന്നു. ജൂണ്‍ ഒന്നിന് ബാരലിന് 112 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇന്നലെ 121
രാജ്യത്തെ ചലിപ്പിക്കുന്നതിനായുള്ള ഇന്ധനത്തിന് കൂടുതല്‍ ഹരിത സ്രോതസുകള്‍ ഉപയോഗിക്കാനുള്ള അജണ്ട സര്‍ക്കാരിന് പലപ്പോഴും ഉണ്ടായിരുന്നെങ്കിലും അതിന് ആവശ്യമായ ഒരു അടിയന്തര
ഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് ആറുശതമാനത്തിന്റെ വരെ
കൊച്ചി: അസംസ്‌കൃത എണ്ണയുടെ വില റെക്കോർഡിലേക്കാണ് കുതിച്ചുയരുന്നത്. യുഎസ് ഡോളറുമായുള്ള വിനിമയനിരക്ക് നോക്കുമ്പോൾ രൂപയുടെമൂല്യത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. റഷ്യ
കീവ്: യുക്രൈനു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ എഫ് ഒ ബി അടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അവസാനിപ്പിച്ചു.