കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാറിനെ പിടിച്ചു കെട്ടാന്‍ കോണ്‍ഗ്രസ്സിന് ഇനി സാധ്യമല്ല. ആ പാര്‍ട്ടി അതിന്റെ ‘അനിവാര്യമായ’ തകര്‍ച്ചയിലേക്കാണ് നിലവില്‍ പോകുന്നത്.
സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകള്‍ നടത്തിയ പോരാട്ടവും ചോര തുടിക്കുന്നതാണ്. ആരൊക്കെ മറക്കാന്‍ ശ്രമിച്ചാലും, നിഷേധിക്കാന്‍ ശ്രമിച്ചാലും അതൊരു യാഥാര്‍ത്ഥ്യമാണ്. പുതയ
കേരള രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സെൻസേഷൻ ഇപ്പോൾ എം.എം മണിയാണ്. അദ്ദേഹം കെ.കെ രമയ്ക്കു നേരെ നടത്തിയ ‘പരാമർശമാണ് പ്രതിപക്ഷവും
1948 ആഗസ്ത് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്ദലേന ദമ്പതികളുടെ മകളായി ജനിച്ച എം സി ജോസഫൈന് വിദ്യാര്‍ഥി
യുദ്ധം….. അത് തീര്‍ച്ചയായും… ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്… അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ യുദ്ധം ഏതെങ്കിലും രാജ്യം അടിച്ചേല്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ
തിരുവനന്തപുരം: ഇഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്ന കേസിലുണ്ടായി വിധിയില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗവും മുന്‍
വര്‍ഗ്ഗീയത …. അത് … ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും ഒരു പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. തലശേരിയില്‍ പരസ്യമായി വിദ്വേഷമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ
‘ചുവപ്പ് ഒരു തരിമതി’ ആളിപ്പടരാന്‍ എന്നത് തമിഴ് നാട്ടിലും വളരെ മുന്‍പേ തന്നെ കമ്യൂണിസ്റ്റുകള്‍ തെളിയിച്ചിട്ടുള്ള കാര്യമാണ്. അധികാരി വര്‍ഗ്ഗത്തെ
ബി.ജെ.പി ഭരണത്തിൽ ത്രിപുരയിൽ നടക്കുന്നത് വൻ സംഘർഷങ്ങൾ, സി.പി.എം ഓഫീസുകൾ ആക്രമിച്ച് നശിപ്പിച്ചവർ ഇപ്പോൾ ന്യൂനപക്ഷ ആരാധനാലയങ്ങൾ ഉൾപ്പെടെയാണ് കത്തിക്കുന്നത്.
ജനകീയനായ കമ്യൂണിസ്റ്റ്, സഖാവ് വി.എസ് അച്ചുതാനന്ദൻ തൊണ്ണൂറ്റി ഒൻപതാം വയസ്സിലേക്ക് കടക്കുന്നു. ഒക്ടോബർ 20ന് ആണ് അദ്ദേഹത്തിന 98 വയസ്സ്