കൂടുതൽ നഷ്ടത്തിലേയ്ക്ക് കൂപ്പ് കുത്തി ഓഹരി വിപണികഴിഞ്ഞ ആഴ്ച പുതിയ റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണിക്ക് ഈയാഴ്ചയിലെ രണ്ട് വ്യാപാരദിനങ്ങളിലും അടി തെറ്റി. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച
കൂടുതൽ നഷ്ടത്തിലേയ്ക്ക് കൂപ്പ് കുത്തി ഓഹരി വിപണികഴിഞ്ഞ ആഴ്ച പുതിയ റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണിക്ക് ഈയാഴ്ചയിലെ രണ്ട് വ്യാപാരദിനങ്ങളിലും അടി തെറ്റി. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച
എല്ലാ മേഖലകളും മുന്നേറ്റം; ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചുപതിഞ്ഞ തുടക്കത്തിന് ശേഷം രാജ്യാന്തര വിപണിയുടെ കൂടി പിന്തുണയിൽ ഇന്ത്യൻ വിപണി ഇന്ന് പോസിറ്റീവ് ക്ലോസിങ് നേടി. ഏഷ്യൻ വിപണികളുടെ
വലിയ വേലിയേറ്റങ്ങൾക്കും വേലിയിറക്കത്തിനും വിപണി വേദിയാകുന്ന ദിനങ്ങൾ വരുന്നുകമ്പനികളിൽ നിന്നു സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ലാഭനഷ്‌ടക്കണക്കുകളുടെ പ്രവാഹം ഈ ആഴ്ച ആരംഭിക്കുകയായി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ആകെത്തന്നെ ഉറ്റുനോക്കുന്ന കണക്കുകളാണെങ്കിലും
ഓഹരിവിപണിൽ വലിയ ചലനങ്ങൾക്ക് സാധ്യതകടന്നതു വലിയൊരു കടമ്പ. നിഫ്‌റ്റിക്കു 18,000 പോയിന്റും സെൻസെക്‌സിന് 61,000 പോയിന്റും പിന്നിടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലും ആവേശത്തിലുമാണ് ഓഹരി വിപണി.
ഓഹരി വിപണിയിൽ ഇന്നും നഷ്ടംമുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിനുശേഷം സൂചികകളില്‍ നഷ്ടം. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് വിപണിയെ ബാധിച്ചത്. നിഫ്റ്റി 17,600ന് താഴെയെത്തി.
മൂന്നാഴ്‌ചയ്‌ക്ക് ശേഷം 18,000 പോയിന്റ് കടന്ന് നിഫ്റ്റി; വിപണി നേട്ടത്തിൽമുംബൈ: ആദ്യവ്യാപാരത്തിന്റെ ഇടിവ് നികത്തി ആഭ്യന്തര വിപണി. മൂന്നാഴ്‌ചയ്‌ക്ക് ശേഷം ബെഞ്ച്മാർക്ക് നിഫ്റ്റി 18,000 പോയിന്റ് കടന്നു. വിദേശ നിക്ഷേപകരുടെ
അദാനി ഗ്രൂപ്പ് ഓഹരികൾ 52 ആഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; നഷ്ടത്തിൽ അവസാനിച്ച് വിപണിമുംബൈ: വിപണി ഇന്ന് മങ്ങിയ നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ആഭ്യന്തര വിപണിയിലെ പ്രധാന സൂചികകളായ ബിഎസ്‌ഇ സെൻസെക്സ് 123.5 പോയിന്റ്
അദാനി ഓഹരികൾ താഴേക്ക്; വിപണിക്കും തകർച്ചമുംബൈ: യുഎസ് ഫെഡറൽ റിസർവിന്റെ നിരക്ക് വർദ്ധനയെ കുറിച്ചുള്ള ആശങ്കൾക്കിടയിൽ ഇന്ത്യൻ ഓഹരി വിപണി മുന്നേറാൻ പാടുപെട്ടു. പ്രധാന സൂചികകളായ ബിഎസ്ഇ
അദാനി എന്റർപ്രൈസസ് ഓഹരികൾക്ക് 15 ശതമാനം ഉയർച്ച; ആശ്വാസംമുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ തീരുമാനത്തിന് മുന്നോടിയായി ചൊവ്വാഴ്ച ഇന്ത്യൻ ഓഹരികൾ ഇടിഞ്ഞു. എന്നാൽ, വിപണിയിൽ ഇന്ന്
യു എസ് തൊഴിൽ റിപ്പോർട്ട്; കുത്തനെ ഇടിഞ്ഞ് ഐടി ഓഹരികൾമുംബൈ: യു എസ് തൊഴിൽ റിപ്പോർട്ട് പുറത്തുവന്നതോടെ ഫെഡറൽ റിസർവ് നിരക്ക് വർദ്ധന തുടരാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നതോടെ ഇന്ത്യൻ