തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സൈനിക റിക്രൂട്ടിങ് പദ്ധതിയായ അഗ്നിപഥ് നിർത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ. ‘അഗ്‌നിപഥ് പദ്ധതിക്കെതിരെ
നരേന്ദ്രമോദി സർക്കാറിപ്പോൾ അക്ഷരാർത്ഥത്തിൽ അന്തംവിട്ടിരിക്കുകയാണ്. ബി.ജെ.പിയെ രാഷ്ട്രീയപരമായി പിന്തുണയ്ക്കുന്നവർ ഉൾപ്പെടെയാണ് അഗ്നിപഥ്’ പദ്ധതിക്കെതിരെ പ്രതിഷേധ ‘തീ’ പടർത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ
പട്ന: അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് ഇന്ന്. ബിഹാർ അടക്കം സംഘർഷം പടർന്ന
പട്ന: സൈന്യത്തിലേക്ക് നാലു വർഷത്തേയ്ക്ക് നിയമനം നടത്തുന്ന കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം പുകയുന്നു. ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന,
ഡൽഹി: അഗ്നിപഥ് പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ നിരീക്ഷിക്കാൻ നിർദ്ദേശം. പൊലീസിനെയും പൊതു സ്വത്തുക്കളെയും ലക്ഷ്യമാക്കിയുള്ള
ഡൽഹി: അഗ്നിപഥ് നിയമനം ഉടനെന്ന് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ. അടുത്ത രണ്ടുദിവസത്തിനുള്ളിൽ വിജ്ഞാപനം പുറത്തിറങ്ങും. ഡിസംബറിൽ പരിശീലനം
ബീഹാർ: സൈന്യത്തിലെ ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം ബിഹാറില്‍ അതിരൂക്ഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വസതി ആക്രമിച്ചു. ദര്‍ഭംഗയില്‍
ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ വിശദീകരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യുവാക്കൾക്ക് പ്രതിരോധ സംവിധാനത്തിൽ ചേരാനും,
ഡൽഹി: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ വീണ്ടും വ്യാപക അക്രമം. സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകൾ
ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുന്നതിന് ഇടയിൽ തിരുത്തലുമായി കേന്ദ്ര സർക്കാർ. ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23