സനാഅ് : യെമനിൽ സൈനിക ചെക്ക് പോയിന്റിൽ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പിന്തുണയുള്ള കിഴക്കൻ അതിർത്തിയിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ ആദ്യം ചാവേർ വെടിയുതിർക്കുകയും തുടർന്ന് ഒരു കാറിൽ
പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.