മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ ജെമിനി ഗണേശന്റെ ചെറുമകൾ പ്രീതി കിച്ചപ്പന്‍ കിരീടം നേടി.
കര്‍ണാടകയിലെ ചാന്ദിനി ഹുസൈന്‍ ഫസ്റ്റ് റണ്ണറപ്പും കര്‍ണാടക്കാരി സിദ്ധിക സെക്കന്‍ഡ് റണ്ണറപ്പും നേടി.
പതിനെട്ട് മത്സരാര്‍ഥികൾ പങ്കെടുത്ത മത്സരത്തിൽ മിസിസ് കേരളയായി ജ്യോതിയേയും മിസിസ് തമിഴ്നാടായി പ്രതീ കിച്ചപ്പനെയും മിസിസ് ആന്ധ്രയായി ഗായത്രിയേയും മിസിസ് തെലുങ്കാനയായി രാജേശ്വരിയേയും തിരഞ്ഞെടുത്തു.