സമാധാന കരാര്‍ പ്രകാരം യുക്രെയ്നിന് അംഗത്വം നല്‍കില്ലെന്ന് നാറ്റോ മേധാവിമാര്‍ക്ക് റുട്ടെ. റഷ്യയുമായുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന്റെ ഭാഗമായി യുക്രെയ്നിന് നാറ്റോ
റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചത് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയാണെന്ന് ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്. സെലെന്‍സ്‌കി എപ്പോഴും മിസൈലുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നുവെന്നും
പുതിയ ധാതു ഇടപാട് നിര്‍ദ്ദേശം യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അംഗീകരിച്ചില്ലെങ്കില്‍ ‘വലിയ പ്രശ്‌നങ്ങള്‍’ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ്
ഡോണള്‍ഡ് ട്രംപ് സെലന്‍സ്‌കിയെ ‘ഒരു സ്വേച്ഛാധിപതി’ എന്ന് പരസ്യമായി വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് ട്രംപിനെതിരെ യുക്രെയ്‌നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രംഗത്ത് എത്തി.
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ യുക്രെയ്‌നിലേയ്ക്ക് നാറ്റോ രാജ്യങ്ങളില്‍ നിന്ന് അത്യാധുനിക ആയുധങ്ങളുടെ ഒഴുക്കാണ് കാണാനായത്. ആയുധങ്ങളും യുദ്ധോപകരണങ്ങളും കേടുവന്നാല്‍ അത് ശരിയാക്കി
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോ ബൈഡന്‍ പടിയിറങ്ങാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ബൈഡനെ നിശിതമായി വിമര്‍ശിച്ച്
ട്രംപിന്റെ തിരിച്ചുവരവിന് മുമ്പ് ബൈഡൻ ഭരണകൂടത്തിന്റെ ചെയ്തികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. തങ്ങളുടെ മരവിപ്പിച്ച ഫണ്ട് യുക്രെയ്‌നിന് നൽകുന്നതിനെതിരെയാണ്
എഫ്-16 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള നൂതന ആയുധ സംവിധാനങ്ങള്‍ യുക്രെയിനിന് നല്‍കാന്‍ അമേരിക്ക തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്‌തെങ്കിലും, വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ട്രംപിന്റ വരവോടെ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിസമാപ്തിയാകുമെന്ന കണക്കൂട്ടലിലും അതിന്റെ ആശ്വാസത്തിലുമാണ് ലോകരാജ്യങ്ങള്‍. കാരണം പുടിന്‍ ട്രംപിന്റെ
അമേരിക്കന്‍ തലപ്പത്തേയ്ക്കുള്ള ട്രംപിന്റെ വരവോടെ ലോകത്തിന്റെ ഗതി തന്നെ മാറുകയാണ്. മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം അതിന്റെ അവസാനത്തിലേക്കെന്ന