ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ മേഖലയിലുടനീളം നാശം വിതച്ച് കാട്ടുതീ. അമേരിക്കയിലും ജപ്പാനിലും നാശം വിതച്ച കാട്ടു തീയ്ക്ക് പിന്നാലെയാണ് ഇപ്പോൾ
ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കന്‍ മേഖലയിലുടനീളം നാശം വിതച്ച് കാട്ടുതീ. അമേരിക്കയിലും ജപ്പാനിലും നാശം വിതച്ച കാട്ടുതീയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ദക്ഷിണ
ഡിസംബര്‍ 3ന് സിവിലിയന്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കലാപക്കുറ്റംചുമത്തി ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക്
രാഷ്ട്രീയ അനിശ്ചിതത്വവും, ആഭ്യന്തര കലഹങ്ങളും, ഡൊണാൾഡ് ട്രംപിന്റെ താരിഫ് പരമ്പരകളുടെ ആഘാതവും കൂടിയായപ്പോൾ ആടിയുലഞ്ഞ ദക്ഷിണ കൊറിയയുടെ സമ്പദ്വ്യവസ്ഥയ്ക്ക് 2025
ദക്ഷിണ കൊറിയയുടെ വ്യാപാര രംഗം വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കസ്റ്റംസ് ഓഫീസ് ഡാറ്റ പ്രകാരം രാജ്യത്തിന്റെ കയറ്റുമതിയിൽ 2025
പുതിയ മിസൈൽ പരീക്ഷണങ്ങൾ അമേരിക്കയ്ക്കുള്ളൊരു താക്കീതാണെന്ന് തന്നെയാണ് ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയം പറയുന്നത്. ഉത്തരകൊറിയയെ കൂടെ നിർത്തുകയെന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം
ആണവായുധ ശേഖരം കുറയ്ക്കുന്നതിനെക്കുറിച്ച് റഷ്യയുമായും ചൈനയുമായും ചര്‍ച്ച നടത്തണമെന്നാെക്കെ ട്രംപ് തീരുമാനങ്ങളെടുക്കുന്നതിനിടയിലാണ് ട്രംപിന് ഭീഷണിയായി കിം ജോങ് ഉന്‍ ഉത്തര
സിയോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ തടങ്കൽ കാലാവധി നീട്ടിയതിനെ തുടർന്ന് പ്രതിഷേധവുമായി നൂറുകണക്കിന് അനുയായികൾ രംഗത്തെത്തി.
ഒടുവിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സക് സോൾ പൊലീസിന് മുന്നിൽ മുട്ടു കുത്തിയിരിക്കുകയാണ്. ഇതോടെ അറസ്റ്റിലാകുന്ന ദക്ഷിണ കൊറിയയുടെ
ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂന്‍ സുക് യോളിന് വീണ്ടും പുതിയ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ദക്ഷിണ കൊറിയന്‍ കോടതി. സൈനിക