ആഗോള രാഷ്ട്രീയത്തെ പിരിമുറുക്കത്തിലാക്കുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
പശ്ചിമേഷ്യ വീണ്ടും അതീവ നിർണായകമായ ഒരു രാഷ്ട്രീയ വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. മേഖലയിൽ യുദ്ധസാഹചര്യങ്ങളും നയതന്ത്ര നീക്കങ്ങളും ഒരേസമയം ശക്തിപ്രാപിക്കുന്നതിനിടെ, ഇറാൻ
പശ്ചിമേഷ്യ യുദ്ധഭീതിയുടെയും അഭൂതപൂർവ്വമായ രാഷ്ട്രീയ അസ്ഥിരതകളുടെയും മുനമ്പിൽ നിൽക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ അടുത്ത ഇന്ത്യൻ
ആഗോളതലത്തിൽ തങ്ങളുടെ സൈനികാധിപത്യം നിലനിർത്താൻ അമേരിക്ക നടത്തുന്ന അധിനിവേശ ശ്രമങ്ങൾക്ക് ഏഷ്യ-പസഫിക് മേഖലയിൽ ശക്തമായ തിരിച്ചടി നൽകാൻ ചൈന ഒരുങ്ങിക്കഴിഞ്ഞു
അമേരിക്കയുടെ പശ്ചിമേഷ്യൻ നയത്തെയും, പ്രത്യേകിച്ച് ഇറാനുമായുള്ള ബന്ധത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ വിവാദപരമായ അംശം ചേർത്തിരിക്കുകയാണ് അമേരിക്കൻ വൈസ് പ്രസിഡന്റ്
”പ്രതികാരം ഉടൻ വരുന്നു…” ഒരു രാജ്യത്തിന്റെ ഔദ്യോഗിക പത്രത്തിന്റെ ഒന്നാം പേജിൽ ഇത്തരമൊരു മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുമ്പോൾ അത് വെറും രാഷ്ട്രീയ
ഗൾഫ് മേഖല വീണ്ടുമൊരു ഭൗമരാഷ്ട്രീയ ശക്തിപ്രകടനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കെ, തങ്ങളുടെ പരമാധികാരത്തിന്മേലുള്ള യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തങ്ങൾ തയ്യാറല്ലെന്ന കൃത്യമായ പ്രഖ്യാപനവുമായി
ഒരു ജനതയാകെ തങ്ങളുടെ പ്രിയപ്പെട്ട ആത്മീയ നായകന്റെ വിയോഗത്തിൽ വിതുമ്പി നിൽക്കുമ്പോഴും, അന്താരാഷ്ട്ര നയതന്ത്ര മര്യാദകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ഇറാന്റെ മണ്ണിൽ
പശ്ചിമേഷ്യയിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അഹങ്കാരത്തിന് കനത്ത പ്രഹരമേൽപ്പിച്ച് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് (IRGC). അമേരിക്കയുടെ 85 തന്ത്രപ്രധാന
‘അമേരിക്കയ്ക്ക് ചരമഗീതം കുറിക്കപ്പെടുകയാണോ എന്ന ചോദ്യമാണ് ഇന്ന് ലോകത്തിന്റെ പല കോണുകളിൽ നിന്നും ഒരേസ്വരത്തിൽ ഉയരുന്നത്. അത്തരത്തിലുള്ള ഞെട്ടിക്കുന്ന വാർത്തകളും
