‘ജനാധിപത്യത്തിന്റെ സംരക്ഷകൻ’ എന്ന പാശ്ചാത്യ രാജ്യങ്ങളുടെ വാചാടോപം തകർത്ത്, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുടെ ഭരണകൂടത്തെ പിടിച്ചുലച്ചുകൊണ്ട് 100 മില്യൺ
യൂറോപ്പിലെ രാഷ്ട്രീയ കാലാവസ്ഥയെ ഒന്നുകൂടി രൂക്ഷമാക്കിക്കൊണ്ട്, ബെൽജിയൻ പ്രതിരോധ മന്ത്രിയായ തിയോ ഫ്രാങ്കൻ റഷ്യയെ ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവന അന്താരാഷ്ട്രതലത്തിൽ
ഒരു രാജ്യത്തിന്റെ മോചനം, ചരിത്രത്തിലെ ഏറ്റവും മഹത്തായ അധ്യായമാണ്. എന്നാൽ, ആ രക്ഷകരെത്തന്നെ തള്ളിപ്പറയുകയും, അവരുടെ ത്യാഗത്തെ മറക്കുകയും ചെയ്യുമ്പോൾ
റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെ, കേവലം ഒരു താത്കാലിക വെടിനിർത്തൽ കൊണ്ട് തൃപ്തരാകാൻ തങ്ങൾ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റഷ്യ. ഒരു
കിഴക്കൻ യുക്രെയ്‌നിലെ വിവിധ മുന്നണികളിൽ റഷ്യൻ സേനയുടെ സ്വാധീനം ശക്തമാവുകയും, യുക്രെയ്ൻ സൈന്യം കനത്ത വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ,
നാഴികയ്ക്ക് 40 വട്ടം സമാധാനം, സമാധാനം എന്ന് മാത്രം പറയുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇരട്ടത്താപ്പ് വെളിച്ചത്തുകൊണ്ടു വന്നിരിക്കുകയാണ്
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾക്ക് കാമികാസി ഡ്രോണുകൾ നൽകുന്നതിൽ യുക്രെയ്ൻ ഭരണകൂടം പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് മാലി പ്രധാനമന്ത്രി അബ്ദുലായെ മൈഗ ഐക്യരാഷ്ട്രസഭയുടെ
ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു ഭൗമരാഷ്ട്രീയ പ്രതിസന്ധിയാണ് റഷ്യ-യുക്രെയ്ൻ സൈനിക നടപടികൾ. പെട്ടെന്നുണ്ടായ സംഭവവികാസങ്ങളുടെ പ്രത്യാഘാതമല്ല ഈ ഒരു സംഘർഷം, മറിച്ച്
യുക്രെയ്ൻ-റഷ്യ സംഘർഷം സമാധാനത്തിലേക്കുള്ള വഴി തിരയുമ്പോൾ, ശീതയുദ്ധകാലത്തെ ഒരു പഴയ ആശയം വീണ്ടും ചർച്ചയിലേക്ക് വന്നിരിക്കുകയാണ്: ഫിൻലാൻഡൈസേഷൻ. ഫിൻലാൻഡിനെ ഒരിക്കൽ
അമേരിക്കയെ വെറുപ്പിച്ചാൽ തങ്ങളുടെ നിലനിൽപ്പ് അവതാളത്തിലാവുമെന്ന് കരുതിയിട്ടാണോ, അതോ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അമിത വിധേയത്വം പ്രകടിപ്പിച്ചാൽ ഏതെങ്കിലും തരത്തിലുള്ള
