ലോകഭൂപടത്തിൽ പുതിയ യുദ്ധരേഖകൾ വരയ്ക്കപ്പെടുമ്പോൾ, മിഡിൽ ഈസ്റ്റിൽ ഉയരുന്ന പുകയും തീപ്പൊരിയും കേവലം ഒരു പ്രാദേശിക തർക്കമല്ല മറിച്ച് റഷ്യയുടെ
ഇറാൻ-അമേരിക്ക സംഘർഷം ആഗോള ഊർജ്ജ വിപണിയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വരും ആഴ്ചകളിൽ ഹോർമുസ്
ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, യൂറോപ്പിന് ഇന്ധനം നൽകാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ രംഗത്തെത്തി.
ഇറാൻ സംഘർഷം ഉടൻ അവസാനിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ബ്രെന്റ്
അമേരിക്കൻ-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവായി അധികാരമേറ്റു.
പശ്ചിമേഷ്യയിൽ ഇസ്രയേൽ-അമേരിക്കൻ സഖ്യം നടത്തുന്ന സൈനിക നീക്കങ്ങളിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിൽ റഷ്യൻ
മധ്യേഷ്യയിലെ സംഘർഷാവസ്ഥയിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ കടുത്ത വിമർശനവുമായി റഷ്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇറാനെ മനഃപൂർവ്വം പ്രകോപിപ്പിക്കാനും അതുവഴി അറബ്
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ നിർണ്ണായക സഹായവുമായി റഷ്യ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലേക്ക് 95 ലക്ഷം
തിരിച്ചടി ഉണ്ടാകില്ലെന്ന വ്യാമോഹത്തിൽ റഷ്യൻ മണ്ണിലേക്ക് വിരൽ ചൂണ്ടുന്ന ഏതൊരു ശത്രുവിനും ഇതൊരു മരണക്കെണിയാണ്. നേതൃത്വം ഇല്ലാതായാൽ രാജ്യം മുട്ടുമടക്കുമെന്ന്
ഭൂമിയിലെ ഏറ്റവും വിനാശകരമായ ആയുധങ്ങളുടെ നിയന്ത്രണരേഖകൾ ഇന്ന് മാഞ്ഞുപോകുകയാണ്. അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാനത്തെ വലിയ ആണവായുധ നിയന്ത്രണ ഉടമ്പടിയായ
