രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജർമ്മനിയെ പോലെ യുക്രെയ്നും വിഭജിക്കപ്പെട്ടേക്കാമെന്നാണ് യുക്രെയ്നും റഷ്യക്കുമുള്ള അമേരിക്കയുടെ പ്രത്യേക ദൂതൻ കീത്ത് കെല്ലോഗ്. യുദ്ധാനന്തരം
ഒരു വ്യക്തിയുടെ അതിമോഹത്തിൻ്റെ വിലയാണ് രണ്ടാം ലോകമഹായുദ്ധമെന്നു പറയാം. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്നു തകർന്നു തരിപ്പണമായ ജർമ്മനി, 20 വർഷം
വാഷിംഗ്ടൺ: അമേരിക്കൻ അധികാര കസേരയിൽ രണ്ടാം തവണയും ഇരിപ്പുറപ്പിച്ചതോടെ, വിവാദങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും വിശ്രമമെടുക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്
മോസ്‌കോ: ലോകത്തെ ഭീതിയിലാഴ്ത്തി റഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ മരണം ഉടന്‍തന്നെ ഉണ്ടാകുമെന്നും, മൂന്ന്
മോസ്‌കോ: സമാധാന ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കെ, ലുഹാന്‍സ്‌ക് മേഖലയില്‍ യുക്രൈൻ നടത്തിയ പീരങ്കിയാക്രമണത്തില്‍ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടതായി
നീണ്ടുകൊണ്ടിരിക്കുന്ന റഷ്യ-യുക്രെൻ സംഘർഷത്തിൽ വെടിനിർത്തൽ ഉടൻ നടപ്പിൽ വരണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ
അടുത്തയാഴ്ച സൗദി അറേബ്യയിൽ വീണ്ടും അമേരിക്കൻ യുക്രൈൻ ചർച്ചകൾ നടക്കുമെന്ന് വെളിപ്പെടുത്തി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. അത് “അർത്ഥവത്തായ
യുക്രെയ്‌നിനുള്ള സൈനിക സഹായം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ച് യുക്രെയ്‌ൻ സർക്കാർ. ഈ
യുക്രെയ്നിലെ സംഘർഷം പരിഹരിക്കുക, തടവുകാരുടെ കൈമാറ്റം സുഗമമാക്കുക, കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുക, സമാധാന ചർച്ചകൾ സംഘടിപ്പിക്കുക എന്നിവ
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് മധ്യസ്ഥത വഹിക്കുന്നതിൽ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ പ്രധാന പങ്കാളികളായി മാറികഴിഞ്ഞിരിക്കുന്നു എന്നാണ് സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നത്. പടിഞ്ഞാറൻ