അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികൊളുത്തി വിട്ട വ്യാപാര യുദ്ധം പല വാതിലുകൾ കടന്ന് ഒടുക്കം ട്രംപിന് നേർക്ക് തന്നെ
കുടിയേറ്റക്കാരെയും കുടിയേറ്റ നയത്തെയും പണ്ട് മുതലെ കണ്ടുകൂടാത്ത ഡോണള്‍ഡ് ട്രംപ് കടുത്ത നിലപാടുകളാണ് കുടിയേറ്റക്കാരോട് ചെയ്തിരുന്നത്. ആദ്യ തവണയും രണ്ടാമതിപ്പോള്‍
മുംബൈ: വിയറ്റ്നാമിലെ സ്മാർട്ട്‌ഫോൺ ഉത്പാദനത്തിൽ ഒരുഭാഗം ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിട്ട് ദക്ഷിണ കൊറിയൻ ഇലക്‌ട്രോണിക്സ് കമ്പനിയായ സാംസങ്. ഇതോടൊപ്പം കേന്ദ്രസർക്കാരിന്റെ
ഡല്‍ഹി: ലോകത്തിലെ മുന്‍നിര ടെക്നോളജി കമ്പനിയായ ഗൂഗിള്‍ അടുത്ത വലിയ നിര്‍മ്മാണ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനുള്ള നീക്കത്തിലാണ്. ഗൂഗിള്‍ തങ്ങളുടെ
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്ന ബ്രഹ്‌മോസ് മിസൈലിന് വീണ്ടും ആവശ്യക്കാർ ഏറുന്നു. ഫിലിപ്പീൻസിന് പിന്നാലെ ദക്ഷിണേഷ്യൻ രാജ്യമായ
ആഗോള മത്സരം ശക്തമാകുന്ന കാലഘട്ടത്തിൽ, പ്രമുഖ ശക്തികൾ ലോകമെമ്പാടും തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ വൻതോതിലുള്ള വിപുലീകരണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ചൈനയുടെ
വിയറ്റ്നാമീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയിരിക്കുന്ന തീരുവ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ പ്രസിഡന്റ്
സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് അനുമതി നല്‍കി വിയറ്റ്‌നാം. പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സ്ഥാപനത്തിന്റെ വിദേശ ഉടമസ്ഥതയില്‍
അമേരിക്കയെ തുരത്തിയ പോരാട്ടത്തിൻ്റെ ചരിത്രമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളായ വിയറ്റ്നാമും ക്യൂബയും ബ്രിക്സിലേക്ക്. റഷ്യയുടെ തന്ത്രപരമായ ഇടപെടലാണ് ഇവർക്ക് മുന്നിൽ വഴിതുറന്നിരിക്കുന്നത്.
സ്വന്തം വിപണന ആവശ്യങ്ങള്‍ക്കായി ഗോള്‍ഡ്മാന്‍ സാച്ച്സ് ആവിഷ്‌കരിച്ച ‘BRICS’ എന്ന ചുരുക്കപ്പേരാണ് ഇരുപത് വര്‍ഷത്തിനിടെ ഏറ്റവും സ്വാധീനമുള്ള പാശ്ചാത്യ ഇതര