കേരളത്തിൽ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. രാഷ്ട്രീയ പ്രബുദ്ധ നാട്ടിൽ, അശാന്തി പടർത്തുന്ന പ്രചരണങ്ങൾ അഴിച്ച്
കേരളത്തില്‍ ഏറ്റവും ശക്തവും കടുത്തതുമായ മത്സരം നടക്കുന്ന ലോക്‌സഭമണ്ഡലം ഏതെന്ന് ചോദിച്ചാല്‍, അതിന് ആദ്യം ഉത്തരം വടകര എന്നതായിരിക്കും. ഇടതുപക്ഷത്തിന്
ഷാഫി പറമ്പില്‍ ഇല്ലെങ്കിലും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ഷാഫി
നുണ പ്രചാരണങ്ങളെ അതിജീവിച്ച് ജനം യഥാര്‍ത്ഥ വസ്തുത തിരിച്ചറിയുമെന്ന് കെ കെ ശൈലജ. നുണ പ്രചാരണങ്ങള്‍ക്ക് ജനം മറുപടി പറയും.
‘വടകരയിൽ ഷാഫി പറമ്പിലിനെ വിജയിപ്പിച്ചാൽ പാലക്കാട് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിജയിപ്പിച്ചു കൊള്ളാമെന്ന’ രഹസ്യ ധാരണ സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കണ്ണൂർ ജില്ലാ
വടകരയില്‍ കോ-ലീ ബി സഖ്യത്തിനുള്ള സാധ്യത കാണുന്നുണ്ടെന്ന് സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ. കഴിഞ്ഞ
മലബാറിലെ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഉരുക്കു കോട്ടയാണ് കണ്ണൂര്‍ ജില്ല. കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിനു പുറമെ, കാസര്‍ഗോഡ്, വടകര ലോക്‌സഭ
നരേന്ദ്ര മോദി നാരീശക്തിയെ കുറിച്ച് ചിന്തിക്കുന്നതിനു മുന്‍പ് അത് നടപ്പാക്കിയ സംസ്ഥാനമാണ് ഇടതുപക്ഷ കേരളമെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം
ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം ബോംബ് നിര്‍മിച്ചത് യുഡിഎഫ്
വടകരയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് യു.ഡി.എഫ് ഷാഫി പറമ്പിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഡി.വൈ.എഫ്.ഐ മുന്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും പാലക്കാട്ടെ സി.പി.എം
