അമേരിക്കയുടെ അധിനിവേശ രാഷ്ട്രീയത്തിനും സൈനിക നീക്കങ്ങൾക്കും കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് ഇറാന്റെ പ്രതിരോധ പ്രതികരണങ്ങൾ ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ്. മേഖലയിൽ അമേരിക്ക
ലോകത്തെ ആകെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന അമേരിക്കയുടെ സൈനിക ശക്തിക്കുള്ളിൽ വൻ വിള്ളലുകൾ വീഴുന്നതായി റിപ്പോർട്ടുകൾ.
ഇറാനുമായുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ, അമേരിക്കൻ സൈന്യത്തിന്റെ പ്രധാന ആയുധമായ ഇന്റർസെപ്റ്റർ മിസൈലുകളുടെ കടുത്ത ക്ഷാമം അവരുടെ സൈനിക തന്ത്രങ്ങളെ
ഒരു യുദ്ധത്തിൽ ശത്രുവിന്റെ സൈന്യത്തെ ആക്രമിക്കുന്നതിനേക്കാൾ അപകടകരമാണ് അവന്റെ ശക്തിയുടെ ഉറവിടത്തെ ലക്ഷ്യമിടുന്നത്. ഇറാൻ ഇപ്പോൾ ചെയ്യാൻ ശ്രമിക്കുന്നത് അതാണോ?
മധ്യപൂർവ്വേഷ്യയിലെ സംഘർഷം ഓരോ മണിക്കൂറിലും കൂടുതൽ അപകടകരമായ ദിശയിലേക്ക് നീങ്ങുമ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ ഭരണകൂടവും തമ്മിലുള്ള
ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധത്തെ തകർത്ത് അമേരിക്ക നടത്തിയ അതീവ രഹസ്യമായ വൻ സൈനിക ദൗത്യത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട്
ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസമാനമായ അന്തരീക്ഷം ലോകത്തെ വീണ്ടുമൊരു ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഇറാനെതിരെ കൂടുതൽ ശക്തമായ സൈനിക ആക്രമണങ്ങൾ
പെന്റഗൺ കണക്കുകൾ പ്രകാരം, യുദ്ധത്തിനിടെ ഇസ്രയേലിനേക്കാൾ കൂടുതൽ മിസൈൽ ഇന്റർസെപ്റ്ററുകൾ അമേരിക്കയാണ് വിക്ഷേപിച്ചത്. THAAD പോലുള്ള അത്യാധുനിക സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന
നെഞ്ചത്തടിച്ച് എല്ലാം പോയേ എന്ന് നിലവിളിക്കാനേ ഇനി അമേരിക്കയ്ക്ക് സാധിക്കൂ എന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. കാരണം, ഇറാനെതിരായ യുദ്ധം
ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിലുണ്ടായ നാശനഷ്ടങ്ങളാണ് ഏറ്റവും കൂടുതൽ ചർച്ചയായത്. അമേരിക്കയുടെ പശ്ചിമേഷ്യൻ സൈനിക പ്രവർത്തനങ്ങളുടെ ഹൃദയകേന്ദ്രമായി കണക്കാക്കപ്പെടുന്ന ഈ താവളത്തിലെ
