പശ്ചിമേഷ്യയുടെ ആകാശത്ത് വീണ്ടും യുദ്ധവിമാനങ്ങളുടെ ഇരമ്പലും സ്ഫോടനങ്ങളുടെ പ്രകമ്പനവും മുഴങ്ങുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ആക്രമണങ്ങളുടെ ആഘാതം പോലും
മൂന്ന് മാസത്തിലേറെയായി മധ്യേഷ്യയിൽ നീണ്ടുനിന്ന യുദ്ധഭീതിക്കും സംഘർഷങ്ങൾക്കും അറുതി വരുത്താൻ അമേരിക്കയും ഇറാനും സമ്മതിച്ചെന്ന് റിപ്പോർട്ടുകൾ. തമ്മിൽ നിലനിന്നിരുന്ന സൈനിക
അമേരിക്കൻ കപ്പലുകൾക്ക് നേരെ ഇറാൻ്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ രാജ്യം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രസിഡൻ്റ് ട്രംപ് മുന്നറിയിപ്പ് നൽകി.
അഞ്ച് ആഴ്ച പിന്നിടുന്ന അമേരിക്ക-ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ സേന. ഇസ്ഫഹാൻ മേഖലയിൽ വെച്ച് അമേരിക്കയുടെ
അമേരിക്കയുമായുള്ള യുദ്ധസാഹചര്യത്തിൽ പിന്മാറില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച് ഇറാൻ. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി ബന്ധപ്പെടാൻ ശ്രമിച്ചെന്ന ആരോപണം തള്ളി, എത്രകാലം
പശ്ചിമേഷ്യൻ മേഖലയെ വിറപ്പിച്ചുകൊണ്ട് ഇറാൻ-ഇസ്രയേൽ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ച ഒരു എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു.
