യുദ്ധം ആരംഭിക്കുക എന്നത് ഒരു രാഷ്ട്രീയ തീരുമാനമായിരിക്കാം. എന്നാൽ അത് എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് പലപ്പോഴും യുദ്ധം ആരംഭിക്കുന്നതിനേക്കാൾ പ്രയാസകരമാണ്.
ലോകത്തിന്റെ ശ്രദ്ധ മുഴുവൻ മുൾമുനയിൽ നിർത്തിക്കൊണ്ട് മിഡിൽ ഈസ്റ്റിൽ വീണ്ടും കടുത്ത യുദ്ധകാഹളം മുഴങ്ങുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ
മധ്യപൂർവേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനവും അതിനോടുള്ള ഇറാന്റെ പ്രതികരണവും അന്താരാഷ്ട്ര തലത്തിൽ
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്നതിനാൽ, ഇന്ത്യയിലെ മുൻനിര കമ്പനികൾ നിത്യോപയോഗ സാധനങ്ങളുടെ വില
മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ
ആഗോള സൈനിക ശക്തിയെന്ന അഹങ്കാരവുമായി എത്തിയ അമേരിക്കയ്ക്ക് മുന്നിൽ ഒരടിപോലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ. മിഡിൽ ഈസ്റ്റിനെ ഒന്നാകെ വിഴുങ്ങാൻ
വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ നടന്ന നിർണായക യോഗം അമേരിക്കയുടെ ഇറാൻ നയത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. രണ്ടാഴ്ചയോളം തുടർച്ചയായി
പശ്ചിമേഷ്യ വീണ്ടും അതീവ അപകടകരമായ ഒരു വഴിത്തിരിവിലാണ്. ദിവസങ്ങൾക്കുള്ളിൽ ഒതുങ്ങുമെന്ന് കരുതിയിരുന്ന അമേരിക്ക–ഇറാൻ സംഘർഷം ഇപ്പോൾ കൂടുതൽ രാജ്യങ്ങളെ ബാധിക്കാവുന്ന
പശ്ചിമേഷ്യയിൽ യുദ്ധത്തിന്റെ കനലുകൾ എരിഞ്ഞുനിൽക്കെ, ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. വാഷിംഗ്ടൺ ഡിസിയിലെ ഇപിഎ
ഗൾഫിലും പരിസര പ്രദേശങ്ങളിലും തുടരുന്ന സംഘർഷങ്ങൾക്കിടയിൽ കപ്പലുകൾക്കും ചരക്കുകൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള മരവിപ്പിച്ച ഇറാനിയൻ
