ആണവക്കരാറിൽ ചർച്ചകൾ മുന്നോട്ടു പോകുന്നതിനിടെ ഇറാനു മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവായുധങ്ങൾക്കായുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ഇറാന്റെ ആണവ
ഗാസയിൽ തടവിലാക്കപ്പെട്ട ബാക്കിയുള്ള ബന്ദികളിൽ പകുതി പേരെയും വിട്ടയച്ചാൽ 45 ദിവസത്തെ വെടിനിർത്തലിനെക്കുറിച്ച് ആലോചിക്കാം എന്നാണ് ഇസ്രയേലിന്റെ നിലപാട്. എന്നാൽ
ഗാസയിലെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ചകൾ എങ്ങുമെത്താതെ തുടരുകയാണ്. അഞ്ഞൂറ് ദിവസത്തിലധികമായി ഗാസയിൽ നടക്കുന്ന കൂട്ട കുരുതിയിൽ ഇതിനകം മരണസംഖ്യ 51,000
2018ൽ ആണവ കരാറിൽനിന്ന് അമേരിക്ക പിന്മാറിയ ശേഷം ഇതാദ്യമായാണ് ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ അരങ്ങേറിയത്. ഇറാന്റെ ആണവ
അമേരിക്കൻ ശക്തിയുടെ പ്രതാപം പതിയെ മങ്ങി തുടങ്ങുന്ന കാലത്തേക്കാണ് നിലവിലെ കാര്യങ്ങളുടെ പോക്ക്. അമേരിക്കയുടെ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സുരക്ഷാ
ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളും അവകാശങ്ങളും എല്ലാം അപ്രസക്തമാക്കിക്കൊണ്ട് ഒരു ഡീപ് സ്റ്റേറ്റ് ആണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇപ്പോള്‍ അമേരിക്കയില്‍
അധികാരമേറ്റെടുത്ത് നൂറുനാൾ പിന്നിടും മുമ്പേ താരീഫ് കടുംപ്രയോഗത്തിന്റെ ആദ്യഘട്ടം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർത്തിയാക്കി കഴിഞ്ഞു. മറുചുങ്കത്തിലുടെയാണ് രാജ്യങ്ങൾ
ഇസ്രയേലിന് മേൽ പുതിയ താരീഫ് ഒന്നും ചുമത്താതെ അമേരിക്കയും, അമേരിക്കയ്ക്ക് മേലുള്ള നികുതികളൊക്കെ എടുത്ത് കളഞ്ഞ് ഇസ്രയേലും പരസ്പര ബന്ധം
വിയറ്റ്നാമീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയിരിക്കുന്ന തീരുവ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ പ്രസിഡന്റ്
ഡോണൾഡ് ട്രംപിന്റെ താരിഫില്‍ റഷ്യയും ഉത്തരകൊറിയയും ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് എല്ലാ ലോകരാജ്യങ്ങളും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ട്രംപ് പ്രധാന പുതിയ താരിഫുകള്‍