ഇറാന് നേരെ ആക്രമണം നടത്തി, നാണംകെട്ട തിരിച്ചടി ഏറ്റുവാങ്ങിയ അമേരിക്ക, ഇപ്പോൾ റഷ്യയെയും പ്രകോപിപ്പിച്ച് സർവ്വനാശമാണ് ചോദിച്ച് വാങ്ങാൻ പോകുന്നത്.
റഷ്യ – യുക്രെയ്ൻ യുദ്ധം മൂന്നാം ലോക മഹായുദ്ധമായി മാറി തുടങ്ങിയെന്ന് വ്യക്തമാക്കി പ്രമുഖ റഷ്യൻ ചിന്തകൻ രംഗത്ത്. അതിന്
പാശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും യുക്രെയ്ൻ – റഷ്യ സംഘർഷത്തെ ലോകത്തിന്റെ ഒരറ്റത്ത് നടക്കുന്ന ഒറ്റപ്പെട്ട സംഭവമായാണ് ചിത്രീകരിച്ചിട്ടുള്ളത്. പക്ഷെ അതല്ല
കീവ്: റഷ്യ – യുക്രെയ്‌ൻ വെടിനിർത്തലിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ യുക്രെയ്‌ൻ പ്രധാനമന്ത്രിയായി യൂലിയ സ്വെറിഡെങ്കോയെ നിയമിച്ച് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി.
പെന്റഗൺ യുക്രെയ്നുള്ള സൈനിക സഹായം പുനരാരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെ, കൂടുതൽ പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ യുക്രെയ്നിലേക്ക് അയക്കുമെന്ന് അമേരിക്കൻ
റഷ്യ – യുക്രെയ്ൻ സംഘർഷം മൂന്ന് വർഷം പിന്നിടുമ്പോൾ, റഷ്യൻ പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയ യുക്രെയ്ൻ സൈനികർക്കും നാറ്റോ കൂലി
അമേരിക്കയുടെ സൈനിക സഹായം പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ റഷ്യൻ അതിർത്തിക്കുള്ളിൽ പുതിയ ആക്രമണങ്ങൾക്ക് കോപ്പ് കൂട്ടുകയാണെന്ന് യുക്രേനിയൻ പ്രസിഡന്റ് വ്‌ളാഡിമിർ
റഷ്യയുടെ കുർസ്ക് മേഖലയിൽ കടന്നു കയറിയതിന് യുക്രെയ്ന് നൽകേണ്ടി വന്നിരിക്കുന്നത് 76,000 പേരുടെ ജീവനാണ്. സൈനികരും കൂലിപടയാളികളും ഉൾപ്പെടെയുള്ള ഈ
പെന്റഗണിന്റെ ശേഖരത്തിൽ നിന്നും ആയുധങ്ങൾ നേരിട്ട് യുക്രെയ്നിലേക്ക് അയയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യമായി തന്റെ പ്രസിഡൻഷ്യൽ അധികാരം ഉപയോഗിക്കാൻ
ചെറിയൊരു ഇടവേളയ്ക്ക് ശേഷം, യുക്രെയ്‌നിലേക്കുള്ള ചില ആയുധങ്ങളുടെ വിതരണം അമേരിക്ക പുനരാരംഭിച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എപി വാർത്താ ഏജൻസി