ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് ശാശ്വതമായ അറുതിവരുത്താനും ഇരു വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാനും ‘ദ്വിരാഷ്ട്ര പരിഹാരം’ മാത്രമാണ് ഏക മാർഗമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പോപ്പ്
ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ പലസ്തീൻ ജനതയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്തുകൊണ്ട് നടത്തിയ പ്രസ്താവന അന്താരാഷ്ട്ര രംഗത്ത് പുതിയ
സമാധാനശ്രമങ്ങൾക്ക് പുതിയ വെല്ലുവിളിയുയർത്തി, ഗാസയിൽ താൽക്കാലികമായി നിശ്ചയിച്ച വെടിനിർത്തൽ രേഖ ഒരു സ്ഥിരം അതിർത്തിയായി മാറാനുള്ള സാധ്യത വർധിക്കുകയാണ്. ഇസ്രയേൽ
പലസ്തീൻ ജനതയുടെ ഭാവിയെ ചോദ്യം ചെയ്തുകൊണ്ടും അന്താരാഷ്ട്ര നിയമങ്ങളെ പരസ്യമായി ലംഘിച്ചുകൊണ്ടും ഇസ്രയേൽ പാർലമെന്റ് (നെസെറ്റ്) ഒരു സുപ്രധാന ബില്ലിന്
2023 ഒക്ടോബർ 7-ലെ പലസ്തീൻ സായുധ ആക്രമണത്തിന് ഇസ്രയേൽ നൽകിയ പ്രതികരണത്തിന്റെ രണ്ടാം വാർഷികം ലോകമെമ്പാടും ഭീകരതയുടെ കണക്കെടുപ്പായി മാറുകയാണ്.
ഇസ്രയേൽ പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശം പതിറ്റാണ്ടുകളായി പശ്ചിമേഷ്യയിലെ സമാധാനത്തിന് ഒരു വലിയ വെല്ലുവിളിയായി നിലനിൽക്കുന്ന ഒന്നാണ്. സമാധാന ശ്രമങ്ങൾക്ക് കടുത്ത
ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, ഫ്രാൻസ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രപദവിയെ അംഗീകരിച്ച നടപടി അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ
പതിറ്റാണ്ടുകളായി സംഘർഷഭൂമികയായി തുടരുന്ന മേഖലയാണ് പലസ്തീൻ. ഇസ്രയേലിന്റെ പലസ്തീൻ അധിനിവേശവും, ഇസ്രയേൽ-ഹമാസ് യുദ്ധവും, പ്രദേശത്ത് സമാധാനം പുലരാൻ അനുവദിക്കാതെ തുടർന്നുകൊണ്ടേയിരിക്കുകയാണ്.
കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്കൊപ്പം പലസ്തീൻ രാഷ്ട്രത്തിന് ബ്രിട്ടൻ നൽകിയ ഔദ്യോഗിക അംഗീകാരം, നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് വിദേശനയത്തിൽ ഒരു
