പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളെ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂരിന്റെ നേട്ടത്തിലാണ് ഇന്ത്യ. ഇതിനിടെ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്ഥാന്‍ നല്‍കുന്ന ധനസഹായം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ട് ഭീകരരെ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ കൂടി വധിച്ച് സുരക്ഷാ സേന. ജയ്‌ഷെ മുഹമ്മദ് ഭീകരവാദികളാണ്
ശ്രീനഗര്‍: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സൗത്ത് കശ്മീരിലെ അവന്തിപോരയിലെ ത്രാലില്‍ ആണ്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ , പാകിസ്ഥാനില്‍ തീവ്രവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയും ഗാസയില്‍ ഹമാസ് പ്രവര്‍ത്തിക്കുന്ന രീതിയും
ലാഹോറിന്റെ ഹൃദയഭാഗത്തായി, സിവിലിയന്മാരാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരിടത്ത് ആണ് സയിദ് താമസിക്കുന്നത്. ഭീകരവാദ ധനസഹായ കുറ്റത്തിന് ജയിലിലാണെന്ന പാക്കിസ്ഥാന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്ക്
ഇന്ത്യന്‍ തിരിച്ചടികളില്‍ ഭയന്ന് നെട്ടോട്ടമോടുന്ന പാക്കിസ്ഥാന്‍ അതിനിടയില്‍, ലഷ്‌കര്‍-ഇ-തൊയ്ബ, ജമാഅത്ത്-ഉദ്-ദവ തലവന്‍ ഹാഫിസ് സയീദിന്റെ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായുള്ള വാര്‍ത്തകളാണ്
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഇപ്പോഴും ഇതേ പ്രദേശത്ത് തന്നെ തുടരുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറിയിച്ചു.
ശ്രീനഗർ: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരസംഘത്തിലെ പാക് പൗരന്മാരെ തിരിച്ചറിഞ്ഞു. ഭീകരർ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പ് എന്നും
ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലെ ബിബിസി നിലപാടിൽ അതൃപ്തി അറിയിച്ച് കേന്ദ്രം. ഭീകരരെ ആയുധധാരികളെന്ന്