ചൈനീസ് കപ്പല്‍ ദ്വീപിന്റെ വടക്കന്‍ തീരത്ത് കടലിനടിയിലെ ഇന്റര്‍നെറ്റ് കേബിളിന് കേടുപാടുകള്‍ വരുത്തിയതായി ആരോപിച്ച് തായ്‌വാന്‍ രംഗത്ത്. ചൈനയെയും മറ്റ്
ബീജിങ്: പുതുവർഷദിനത്തിൽ തായ്‍വാന് മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്. ചൈനയുടേയും തയ്വാന്റെയും കൂടിചേരൽ ഒരാൾക്കും തടയാനാവില്ലെന്ന് ഷീ
ജനുവരിയിൽ ഡൊണൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി അധികാരമേൽക്കുന്നതോടെ റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ വലിയ ഗതിമാറ്റം സംഭവിക്കുമെന്ന് തന്നെയാണ് ലോക രാജ്യങ്ങൾ കണക്കുകൂട്ടുന്നത്.
ചൈനയുടെ സൈനിക, സുരക്ഷാ സംഭവ വികാസങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ പ്രതിരോധ മന്ത്രാലത്തിന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനായി പെൻ്റഗൺ,
തായ്‌വാനും ചൈനയും തമ്മിലുള്ള പിരിമുറുക്കം ഇപ്പോൾ പുതിയ തലങ്ങളിലേക്കും വ്യാപിക്കുകയാണ്. ചൈനയും തായ്‌വാനും തമ്മിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം
തായ്പേ: മൂന്നു പതിറ്റാണ്ടിനിടെ തായ്‌വാൻ നേരിട്ട ഏറ്റവും വലിയ ചുഴലിക്കാറ്റായി ‘കോങ് റേ’. ഇതിനെത്തുടർന്ന് ദ്വീപിന്റെ കിഴക്കൻ തീരംതൊട്ട ചുഴലിയിൽ
ഒടുവില്‍ ആ യാഥാര്‍ത്ഥ്യം ഇപ്പോള്‍ ഇസ്രയേല്‍ ഭരണകൂടവും തിരിച്ചറിഞ്ഞിരിക്കുകയാണ്. ശത്രുവിന്റെ ആയുധം, ഏത് പ്രതിരോധ കോട്ടയും തകര്‍ത്ത് എപ്പോള്‍ വേണമെങ്കിലും
ഒരു കാര്യം എന്തായാലും ഇപ്പോൾ വ്യക്തമായി കഴിഞ്ഞു. അത് ഇസ്രയേൽ ഇറാനെ ആക്രമിക്കും എന്നത് തന്നെയാണ്. അങ്ങനെ ഒരാക്രമണം ഉണ്ടായാൽ
ലോക പൊലീസ് ചമയുന്ന അമേരിക്ക പോലും ഏറ്റവും അധികം ഭയപ്പെടുന്ന ഭരണാധികാരിയാണ് കമ്യൂണിസ്റ്റ് രാജ്യമായ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ്
ഇറാനെതിരെ ആക്രമണം നടത്തിയില്ലെങ്കില്‍ തന്റെയും തന്റെ രാജ്യത്തിന്റെയും കരുത്തും അഭിമാനവുമാണ് ചോദ്യം ചെയ്യപ്പെടുക എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു