ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം അതിർത്തിക്കപ്പുറത്തുള്ള ഭീകരകേന്ദ്രങ്ങൾക്കെതിരെ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിന്റെ ഒന്നാം വാർഷികത്തിൽ സൈനികർക്ക്
മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യന്‍ ആക്രമണത്തില്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) യുടെ ആസ്ഥാനം
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം മുതിര്‍ന്ന പ്രതിനിധികള്‍ ആവര്‍ത്തിച്ച് സ്ഥിരീകരിച്ചതോടെ, സൈനിക
പാകിസ്ഥാന് നടത്തിയ ഒന്നിലധികം ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനെതിരെ തിരിച്ചടിച്ചതോടെ പാകിസ്ഥാനിലെ അമൃത്സറില്‍ വീണ്ടും റെഡ് അലെര്‍ട്ട് പുറപ്പെടുവിച്ചു. ഇതോടെ,
ഭീകരര്‍ക്കെതിരെ ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരിന് മറുപടിയായി തങ്ങള്‍ ആക്രമണം നടത്തിയതായി അവകാശവാദം ഉന്നയിച്ച് പാകിസ്ഥാന്‍. ഇതിനിടെ പാകിസ്ഥാന്‍ നടത്തിയ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ , പാകിസ്ഥാനില്‍ തീവ്രവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയും ഗാസയില്‍ ഹമാസ് പ്രവര്‍ത്തിക്കുന്ന രീതിയും
പാകിസ്ഥാന് എതിരെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തി, ഇസ്ലാമാബാദ്, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലും മൂന്ന് വ്യോമസേനാ താവളങ്ങളിലും ആക്രമണം നടത്തിയതായി
ഭീകരരുടെ നട്ടെല്ല് തകർത്ത ‘ചാവേർ ഡ്രോണുകൾ’ ഇന്ത്യൻ സൈന്യം തദ്ദേശീയമായി നിർമ്മിച്ചവയാണ്. ഔദ്യോഗികമായി ലോ-കോസ്റ്റ് മിനിയേച്ചർ സ്വാം ഡ്രോൺ അല്ലെങ്കിൽ
പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂറിലൂടെ കണക്ക് ചോദിച്ചിരിക്കുന്ന ഇന്ത്യയെയാണ് ലോകം കണ്ടത്. താഴ്വരയിൽ ചീന്തിയ ഓരോ തുള്ളി രക്തത്തിനും ഭീകരരുടെ
2025 മെയ് 7 ന് പുലര്‍ച്ചെ, പാകിസ്ഥാന്‍, പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവയ്ക്കുള്ളിലെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള
