അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് പ്രഖ്യാപിച്ച് മിഡിൽ ഈസ്റ്റിലെ കരുത്തരായ ഇറാൻ യുദ്ധക്കളത്തിൽ വിനാശകരമായ തിരിച്ചടി ആരംഭിച്ചിരിക്കുന്നു. തങ്ങളുടെ പരമാധികാരത്തിന്
ആഗോളതലത്തിൽ ശാന്തിയും സമാധാനവും പുലരാൻ റഷ്യയും ഇറാനും നടത്തുന്ന നിരന്തരമായ നയതന്ത്ര ശ്രമങ്ങളെ പൂർണ്ണമായും അട്ടിമറിച്ചുകൊണ്ട് അമേരിക്കയും യുക്രെയ്നും വീണ്ടും
പശ്ചിമേഷ്യയുടെ ആകാശത്ത് വീണ്ടും യുദ്ധവിമാനങ്ങളുടെ ഇരമ്പലും സ്ഫോടനങ്ങളുടെ പ്രകമ്പനവും മുഴങ്ങുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ആക്രമണങ്ങളുടെ ആഘാതം പോലും
പശ്ചിമേഷ്യ വീണ്ടും അഗ്നിപർവതത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. ലോക സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായി കണക്കാക്കപ്പെടുന്ന ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വീണ്ടും സ്ഫോടനങ്ങളുടെ മുഴക്കം
അമേരിക്കൻ സാമ്രാജ്യത്വത്തിനും ഇസ്രയേലിന്റെ അഹങ്കാരത്തിനും കനത്ത പ്രഹരമേൽപ്പിച്ച് പശ്ചിമേഷ്യയിൽ പുതിയൊരു ഭൗമരാഷ്ട്രീയ സഖ്യം ശക്തിപ്പെടുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള
ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എല്ലാ എണ്ണക്കപ്പലുകളും തങ്ങൾ നിർദേശിച്ച നാവിഗേഷൻ പാതകൾ കർശനമായി പാലിക്കണമെന്ന കർശന മുന്നറിയിപ്പുമായി ഇറാൻ
ഹോർമുസ് കടലിടുക്കിലെ സംഘർഷം വീണ്ടും യുദ്ധഭീതിയിലേക്ക്. വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതിന് തിരിച്ചടിയായി
മൂന്ന് മാസത്തിലേറെയായി മധ്യേഷ്യയിൽ നീണ്ടുനിന്ന യുദ്ധഭീതിക്കും സംഘർഷങ്ങൾക്കും അറുതി വരുത്താൻ അമേരിക്കയും ഇറാനും സമ്മതിച്ചെന്ന് റിപ്പോർട്ടുകൾ. തമ്മിൽ നിലനിന്നിരുന്ന സൈനിക
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ
ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങളുടെ സായുധ സേന ഏറ്റെടുത്തതായും അമേരിക്കൻ ആയുധങ്ങൾ ഇനി ഈ വഴി കടത്തിവിടില്ലെന്നും ഇറാൻ
