പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകമെമ്പാടും ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇന്ത്യയിൽ പാചകവാതക ലഭ്യത കുറഞ്ഞതും ഹോട്ടലുകൾ അടച്ചുപൂട്ടുന്നതും ഉൾപ്പെടെയുള്ള
നടനും എഴുത്തുകാരനും സംവിധായകനുമായി മലയാള സിനിമയുടെ നെടുംതൂണായി നിന്നിരുന്ന കലാകാരനായിരുന്നു ശ്രീനിവാസൻ. മലയാള സിനിമയുടെ ഇതിഹാസമായ ശ്രീനിവാസന്റെ വിയോഗത്തിന് പിന്നാലെ,
മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് ചിത്രം ‘ഉദയനാണ് താരം’ 21 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. ഫെബ്രുവരി
അന്തരിച്ച പ്രമുഖ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെക്കുറിച്ച് ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ തനിക്ക് ഒരു എഴുത്തുകാരൻ
മലയാള സിനിമയിലെ ഇതിഹാസ താരം ശ്രീനിവാസന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി പ്രിയ സുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട്. ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾക്ക്
മലയാളത്തിന്റെ പ്രിയകലാകാരൻ ശ്രീനിവാസന് കണ്ണീരോടെ വിടചൊല്ലി സിനിമാലോകവും ആരാധകരും. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണാൻ തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയും എത്തി. എറണാകുളം തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തിയ സൂര്യ,
മലയാളിയുടെ സ്വീകരണമുറികളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത, പരിഹാസത്തിന്റെ മുനയുള്ള വാക്കുകൾ കൊണ്ട് രാഷ്ട്രീയ-സാമൂഹിക കാപട്യങ്ങളെ കീറിമുറിച്ച ആ വലിയ മനുഷ്യൻ
പ്രിയ സുഹൃത്തും സഹപാഠിയുമായ ശ്രീനിവാസന്റെ വേർപാടിൽ നടൻ രജനികാന്ത് അഗാധമായ ദുഃഖം രേഖപ്പെടുത്തി. തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ മരണം ഏറെ
കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ രൂപത്തെ നോക്കി സ്വയം പരിഹസിച്ചുകൊണ്ട് ഒരു ജനതയെ മുഴുവൻ ചിരിപ്പിച്ച ഒരാൾ. സിനിമാ താരം
