1979-ലെ വിപ്ലവത്തിന് ശേഷം ആദ്യമായി ഇറാനും അമേരിക്കയും തമ്മിലുള്ള ഉന്നതതല നയതന്ത്ര ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയാവുകയാണ്. പാകിസ്ഥാൻ ഇടനിലക്കാരായി നിൽക്കുന്ന
ന്യൂഡൽഹി: പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ പാകിസ്ഥാൻ സ്വീകരിക്കുന്ന നിലപാടുകളെയും മധ്യസ്ഥ ശ്രമങ്ങളെയും കടുത്ത ഭാഷയിൽ പരിഹസിച്ച് കോൺഗ്രസ് എംപി ശശി
ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലിനുള്ളിൽ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കരാർ ആശ്വാസമാകുമ്പോഴും, ചർച്ചകളുടെ മേശയിൽ
പശ്ചിമേഷ്യൻ യുദ്ധം ആഴ്ചകൾ പിന്നിടുമ്പോൾ ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് സമാധാന ശ്രമങ്ങളും യുദ്ധഭീഷണിയും ഒരേപോലെ ശക്തമാകുന്നു. ഇറാന് നൽകിയ അവസാന
പാകിസ്ഥാനിൽ ഇന്ധനവില വർദ്ധനവിനെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി വൻ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഷെഹ്ബാസ്
പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ‘ഇസ്‌ലാമാബാദ് ഇനിഷ്യേറ്റീവ്’ നിർണ്ണായകമായ പുരോഗതി കൈവരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാകിസ്ഥാൻ
മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന യുദ്ധഭീതിയ്ക്കിടയിൽ സമാധാന ശ്രമങ്ങളുമായി പാകിസ്ഥാൻ സജീവമാകുന്നു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ കൂട്ടി ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ് ഷെഹ്ബാസ് ഷെരീഫ് സർക്കാർ. പ്രധാനമായും ആഡംബര
കടുത്ത ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന പാകിസ്ഥാനിൽ ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. പ്രധാനമന്ത്രി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകയുമായ ലോറ ലൂമർ പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി
