ഇസ്ലാമാബാദ്: പാകിസ്ഥാനെ ആക്രമിക്കുന്നതിനായി ഇന്ത്യ പഹല്‍ഗാം ഭീകരാക്രമണത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. തങ്ങള്‍ക്കെതിരെ പ്രകോപനപരവും വീണ്ടു വിചാരമില്ലാത്തതുമായ
റിയാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സൗദി അറേബ്യയിൽ. ഇന്ത്യന്‍ സര്‍വ്വകക്ഷി സംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെയാണ് പാക്
1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം നിരവധി ഉയർച്ച താഴ്ചകൾക്ക് വിധേയമായിട്ടുണ്ട്. 50 വർഷത്തിലേറെയായി, ബന്ധങ്ങൾ
ഇസ്ലാമബാദ്: ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മെയ് 9,10
ഭരണ പ്രതിസന്ധിയില്‍ പെട്ട് ഇതിനോടകം താറുമാറായ ബംഗ്ലാദേശില്‍, മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ സൈന്യം തങ്ങളുടെ ഇടപെടല്‍ ശക്തമാക്കാനുള്ള
ദുരന്ത കാലത്ത് ഒരു കൈസഹായം ചെയ്ത ഇന്ത്യയെ പിണക്കാൻ തീരുമാനിച്ചതാണ് തുർക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മണ്ടത്തരം, ആ
പാക്കിസ്ഥാൻ പോലൊരു രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനേക്കാൾ സൈനികശക്തിക്കാണ് എന്നും മുൻതൂക്കം ഉണ്ടായിട്ടുള്ളത്. പക്ഷെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിന്റെ പിടിപ്പ് കേട്
തുര്‍ക്കിയുടെ പാക് പ്രിയം, തുര്‍ക്കിക്ക് തന്നെ തലവേദനയായി മാറിയ സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇന്ത്യയെ വെല്ലുവിളിച്ച് പാക്കിസ്ഥാന് പിന്തുണയുമായി ഓടിയപ്പോള്‍, തങ്ങള്‍ക്ക്
ജനങ്ങളുടെ സ്വാതന്ത്രവും അഭിപ്രായങ്ങളും വലിഞ്ഞുമുറുകപ്പെടുന്ന പട്ടാളഭരണത്തിന്റെ നിഴലില്‍ നിന്ന് അടുത്തൊന്നും പാകിസ്ഥാന്‍ മോചിതരാകുന്ന ലക്ഷണമില്ല. അതിനുള്ള ഏറ്റവും വലിയ തെളിവാണ്
പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി കത്തിപ്പടരുമ്പോഴെല്ലാം ധനസഹായവുമായി അഗ്നി രക്ഷാ സേനാംഗത്തെപ്പോലെയാണ് ഐഎംഎഫ് പ്രത്യക്ഷപ്പെടാറുള്ളത്. പതിറ്റാണ്ടുകളായി, പാക്കിസ്ഥാന്റെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് താത്കാലികമായുള്ള