ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നേട്ടത്തോടെ 87ല്‍ താഴെ എത്തിയിരിക്കുകയാണ് രൂപ.
ആഗോളതലത്തിൽ ദുർബലമായ സൂചനകളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരസ്പര താരിഫ് ഭീഷണികളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളും കാരണം തിങ്കളാഴ്ച (ഫെബ്രുവരി
മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഈ കമ്പനികളുടെ വിപണി
മുംബൈ: തുടര്‍ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും
വിവിധ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഈയാഴ്ച ഏര്‍പ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പാണ് ഓഹരി സൂചികകളെ ബാധിച്ചത്.
വലിയ വില്പന സമ്മര്‍ദം നേരിട്ട് ഓഹരി വിപണി. തുടക്കത്തിലെ നഷ്ടം മറികടന്നെങ്കിലും പിന്നീട് കനത്ത തകര്‍ച്ചയിലേയ്ക്കാണ് വിപണി നീങ്ങിയത്. ഉച്ചകഴിഞ്ഞതോടെ
ട്രംപിന്റെ ‘കിരീട’ധാരണത്തിനും ഇന്ത്യയുടെ യൂണിയൻ ബജറ്റിനും ഒരാഴ്ച്ച ബാക്കി നിൽക്കെ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ തന്നെ. നിഫ്റ്റിയും, സെൻസെക്സും
എച്ച്എംപിവി വൈറസ് ഭീതിയെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇടിഞ്ഞു. സെൻസെക്സിലും നിഫ്റ്റിയിലും ഒന്നര ശതമാനത്തിലേറെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സെൻസെക്സ്
മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ വെള്ളിയാഴ്ചയും വൻ തകർച്ചയിലാണ്. ബോംബെ സൂചിക സെൻസെക്സ് 600ലേറെ പോയിന്റിടിഞ്ഞപ്പോൾ, നിഫ്റ്റി 24100 പോയിന്റിന്
ന്യൂഡല്‍ഹി: ഈ ആഴ്ച്ചയിൽ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ കനത്ത ഇടിവുണ്ടായി. 1.22 ലക്ഷം കോടിയാണ് നഷ്ടമായത്.